ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൮ —

"ത്താൽ, ഈ പുഴുങ്ങി വെച്ച പയറെ ഞാൻ തരാം"
എന്നനുജൻ പറഞ്ഞപ്പോൾ എസാവു "ഞാൻ മരി
ക്കേണ്ടതല്ലൊ!" ഈ അവകാശം കൊണ്ടു എനിക്ക എ
ന്തു! അതിനെ നിണക്കു തന്നുപോയി; എടുത്തുകൊൾ്ക!
എന്നുരച്ചു സത്യം ചെയ്തുറപ്പിച്ചു. ഇപ്രകാരം എസാ
വു ജ്യേഷ്ഠാവകാശത്തെ നിരസിച്ചു, അതിനാലും ദു
ഷ്പ്രവൃത്തികളാലും അഛ്ശന്നു വളരെ സങ്കടം വരുത്തു
കയും ചെയ്തു. അനന്തരം ഇഛാക്ക് വൃദ്ധനായി ക
ണ്ണിന്റെ കാഴ്ച ചുരുങ്ങി വന്നപ്പോൾ, എസാവിനെ
വിളിച്ചു ഞാൻ വൃദ്ധനായി; മരണം അടുത്തിരിക്കുന്നു;
"നീ നായാട്ടു കഴിച്ചു നല്ല മാംസം കൊണ്ടുവന്നു, എ
"നിക്ക് ഇഷ്ടമാംവണ്ണം പാകം ചെയ്തു ഭക്ഷിപ്പാറാ
"ക്കി തരെണം, അതിന്റെ ശേഷം ഞാൻ നിന്നെ
"അനുഗ്രഹിക്കും" എന്നു പറഞ്ഞു അവനെ അയ
ച്ചു. ആ വൎത്തമാനം അമ്മ കേട്ടു യാക്കോബോടു അ
റിയിച്ചു "പിതാവിന്നു ഇഷ്ടമായത് ഞാൻ ഉണ്ടാക്കി
"തരാം; അതിനെ നീ അഛ്ശന്നു കൊടുത്തു പ്രസാദി
"പ്പിച്ചു അനുഗ്രഹം വാങ്ങേണം" എന്നു പറഞ്ഞ
പ്പോൾ അവൻ ജ്യേഷ്ഠന്നു പരുത്തും "എനിക്ക് നേ
ൎത്തുമുള്ള രോമത്തെ അഛ്ശൻ അറിഞ്ഞതാകകൊണ്ടു
"എന്നെ തൊട്ടു നോക്കി എങ്കിൽ, ഞാൻ ചതിയൻ
"എന്നറിഞ്ഞു അനുഗ്രഹം അല്ല ശാപത്തെ തന്നെ
"തരും" എന്നത് കേട്ടപ്പോൾ അമ്മ "ഭയപ്പെടേണ്ട,
"എന്റെ വാക്കിൻപ്രകാരം ചെയ്ക" എന്നു പറഞ്ഞു
ഒരാട്ടിൻകുട്ടിയെ കൊല്ലിച്ചു എടുത്ത തോൽ അവന്റെ
കൈകഴുത്തുകളിന്മേൽ ഇട്ടു ജ്യേഷ്ഠന്റെ വസ്ത്രങ്ങളെ
ധരിപ്പിച്ചു താൻ ഉണ്ടാക്കിയ പദാൎത്ഥങ്ങളെ എടുപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/36&oldid=182956" എന്ന താളിൽനിന്ന് ശേഖരിച്ചത്