ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൩ —

തുടങ്ങിയപ്പോൾ, നാട്ടുകാരും അന്യദേശക്കാരും വന്നു
ധാന്യങ്ങളെ വാങ്ങുകയും ചെയ്തു.

കനാനിലും വളരെ ഞെരുക്കം ഉണ്ടായാറെ, മി
സ്രയിൽ ധാന്യമുണ്ടെന്നു യാക്കോബ് കേട്ടപ്പോൾ,
പുത്രന്മാരോടു "തമ്മിൽ തമ്മിൽ നോക്കുന്നതു എന്തു?
"നാം മരിക്കാതിരിക്കേണ്ടതിന്നു നിങ്ങളും അങ്ങോട്ടു
"പോയി നമുക്ക ധാന്യം വാങ്ങിക്കൊണ്ടു വരേണം"
എന്നു കല്പിച്ച പ്രകാരം ബെന്യമീനെ കൂടാതെ
ശേഷം പത്താളുകൾ മിസ്രയിൽ പോയി, രാജ്യാധി
കാരിയായ യോസെഫിന്റെ സന്നിധിയിൽ ചെന്നു
വണങ്ങിയാറെ, അവൻ അവരെ അറിഞ്ഞിട്ടും അ
റിയാത്തവനെന്ന പോലെ "നിങ്ങൾ എവിടത്തു
"കാർ? എന്തിന്നായിട്ടു വന്നു" എന്നു ചോദിച്ച
പ്പോൾ അവർ ധാന്യം വാങ്ങുവാൻ കനാൻ ദേശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/51&oldid=182971" എന്ന താളിൽനിന്ന് ശേഖരിച്ചത്