ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

"യോസെഫ് ആകുന്നു! അഛ്ശൻ ജീവിച്ചിരിക്കുന്നു
വൊ?" എന്നു പറഞ്ഞാറെ, അവർ വിറെച്ചു ഉത്ത
രം ഒന്നും പറയായ്കയാൽ; അടുത്തു വരുവാൻ അപേ
ക്ഷിച്ചു. അടുത്തു ചെന്നു മിണ്ടാതെ നിന്നപ്പോൾ:
"മിസ്രയിലേക്ക് വിറ്റു കളഞ്ഞ യോസെഫ് ഞാൻ ത
ന്നെ ആകുന്നു" എന്നു പറഞ്ഞു. "വിറ്റതു ചൊല്ലി ഇ
"പ്പോൾ ദുഃഖിക്കരുതു; നിങ്ങളല്ല ദൈവം നിങ്ങളുടെ
"ജീവരക്ഷക്കായിട്ടു മുമ്പെ എന്നെ ഇവിടെ അയച്ചി
"രിക്കുന്നു" ഉടനെ മടങ്ങി ചെന്നു "നിന്മകൻ ഇരി
"ക്കുന്നു; ദൈവം അവനെ മിസ്രയിൽ കൎത്താവാക്കി
"വെച്ചിരിക്കുന്നു" എന്നും എന്റെ അവസ്ഥ കണ്ടു
"കേട്ടതും ഒക്ക അഛ്ശനെ അറിയിച്ചു താമസിയാതെ
"കൂട്ടി കൊണ്ടു വരുവിൻ" എന്നും മറ്റും പറഞ്ഞാറെ,
അവനും അനുജനായ ബന്യമീനും കഴുത്തിൽ കെട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/56&oldid=182976" എന്ന താളിൽനിന്ന് ശേഖരിച്ചത്