ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൦ —

മൂപ്പന്മാരും അവനെ മരണശിക്ഷെക്ക് ഏല്പിച്ചു
ക്രൂശിൽ തറപ്പിച്ചു എന്നാലും ഇസ്രയേലരെ ഉദ്ധരി
ക്കുന്നവൻ ഇവൻ തന്നെ എന്നു ഞങ്ങൾ വിശ്വ
സിച്ചിരുന്നു; ഇതൊക്കയും സംഭവിച്ചത് ഇന്നെക്ക്
മൂന്നു ദിവസമായി ഞങ്ങളുടെ സ്ത്രീകളിൽ ചിലർ അ
തികാലത്തു ഗുഹയുടെ അടുക്കെ ചെന്നു, അവന്റെ
ശരീരം കാണാതെ മടങ്ങി വന്നു, അവൻ ജീവിച്ചി
രിക്കുന്നു എന്നു പറയുന്ന സ്വൎഗ്ഗീയ ദൂതരെ കണ്ടു
എന്നു ഞങ്ങളെ ഭ്രമിപ്പിച്ചു ഞങ്ങളിൽ ചിലർ ഗുഹ
യുടെ അരികെ ചെന്നു സ്ത്രീകൾ പറഞ്ഞപ്രകാരം
കണ്ടു, അവനെ കണ്ടില്ല താനും: എന്നതു കേട്ടു അ
വൻ പ്രവാചകന്മാർ അറിയിച്ചത് വിശ്വസിക്കേ
ണ്ടതിന്ന് വിവേകഹീനരും മന്ദമസന്നുകളുമായുള്ളോ
രെ! ക്രിസ്തൻ ഇപ്രകാരം കഷ്ടമനുഭവിച്ചിട്ടു തന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/102&oldid=182699" എന്ന താളിൽനിന്ന് ശേഖരിച്ചത്