ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൬ —

൪൪. ശൌലിന്റെ മാനസാന്തരം.

അനന്തരം ശൌൽ കൎത്താവിന്റെ ശിഷ്യന്മാ
രെ ഹിംസിച്ചു വധിപ്പാൻ ഒരുമ്പെട്ടു മഹാചാൎയ്യ
ന്റെ അടുക്കൽ ചെന്നു ഞാൻ ക്രിസ്തമാൎഗ്ഗക്കാരെ വ
ല്ലവരെയും പിടിച്ചു യരുശലേമിലേക്ക് കൊണ്ടുവരു
വാന്തക്കവണ്ണം ദമസ്ക പട്ടണത്തിലെ മൂപ്പന്മാൎക്ക്
കാണിക്കേണ്ടതിന്നു ഒരു എഴുത്തു വാങ്ങി യാത്രയായ്
ദമസ്കിന്നു സമീപിച്ചപ്പൊൾ, ഉടനെ ആകാശത്തിൽ
നിന്ന് ഒരു വെളിച്ചം അവനെ ചുറ്റി പ്രകാശിച്ചു. എ
ന്നാറെ, അവൻ നിലത്തു വീണു; ശൌലെ, ശൌലെ,

നീ എന്തിന്നു എന്നെ ഉപദ്രവിക്കുന്നു എന്നു പറയു
ന്നൊരു ശബ്ദം കേട്ടു കൎത്താവെ! നീ ആരാകുന്നു എ
ന്ന് ചോദിച്ചപ്പൊൾ നീ ഉപദ്രവിക്കുന്ന യേശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/118&oldid=182715" എന്ന താളിൽനിന്ന് ശേഖരിച്ചത്