ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൦ —

സുബുദ്ധിയുമുള്ള വചനങ്ങളെ അത്രെ ചൊല്ലുന്നു.
രാജാവിന്നു ഇക്കാൎയ്യങ്ങളിൽ അറിവുണ്ടാക കൊണ്ടു
ഞാൻ ധൈൎയ്യത്തോടെ സംസാരിക്കുന്നു. അഗ്രിപ്പ
രാജാവെ! പ്രവാചകന്മാരെ വിശ്വസിക്കുന്നുവൊ?
നീ വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു
പറഞ്ഞപ്പോൾ, ഞാൻ ക്രിസ്ത്യാനിയാകുവാൻ അ
ല്പം നീ എന്നെ സമ്മതനാക്കുന്നു എന്നു കല്പിച്ചാറെ,
പൌൽ നീ മാത്രമല്ല ഇന്നു എന്നിൽനിന്നു കേൾക്കു
ന്നവരെല്ലാവരും അല്പം കുറെ അല്ല മുഴുവനും ഈ
ചങ്ങല ഒഴികെ എന്നെ പോലെ ആകേണമെന്നു
ദൈവത്തോടു ഞാൻ അപേക്ഷിക്കുന്നു എന്നു പ
റഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/132&oldid=182729" എന്ന താളിൽനിന്ന് ശേഖരിച്ചത്