ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യവേദകഥകൾ

൧. ഗബ്രിയേൽദൈവദൂതന്റെ വരവു.

യഹൂദരാജാവായ ഹെരോദാവിന്റെ കാലത്തി
ൽ ജകൎയ്യ എന്ന ആചാൎയ്യനും ഭാൎയ്യയായ എലിശബ
യും ദൈവകല്പനാനിയമങ്ങളിൽ കുറവു കൂടാതെ, നീ
തിമാന്മാരായി, യഹൂദ്യമലപ്രദേശത്തു പാൎത്തു സന്ത
തിയില്ലായ്കകൊണ്ടു, ബഹു കാലം ക്ലേശിച്ചു പ്രാൎത്ഥി
ച്ചിരിക്കുമ്പോൾ, ഒരു ദിവസം ജകൎയ്യ ദൈവാലയത്തി
ൽ ചെന്നു, ധൂപം കാട്ടുന്ന സമയം ധൂപപീഠത്തി
ന്റെ വലഭാഗത്തു ഒരു ദൈവദൂതനെ കണ്ടു പേടി
ച്ചാറെ, അവൻ ജകൎയ്യയോടു ഭയപ്പെടരുതെ; ദൈവം
നിന്റെ പ്രാൎത്ഥനയെ കേട്ടിരിക്കുന്നു എലിശബയി
ൽനിന്നു നിണക്കൊരു പുത്രൻ ജനിക്കും; അവന്നു
നീ യോഹനാൻ എന്ന നാമം വിളിക്കും; അവൻ
ഇസ്രയേലരെയും കൎത്താവായ ദൈവത്തിലേക്ക് മട
ക്കി, എലിയയുടെ ആത്മാവിലും ശക്തിയിലും കൎത്താ
വിൻ മുമ്പിൽ നടന്നു വരും എന്നതു കേട്ടു ജകൎയ്യ സം
ശയിച്ചപ്പോൾ, ദൂതൻ ഞാൻ ദൈവം മുമ്പാകെ നി
ൽക്കുന്ന ഗബ്രിയേലാകുന്നു; നിന്നോടു ഈ അവസ്ഥ


1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/5&oldid=182601" എന്ന താളിൽനിന്ന് ശേഖരിച്ചത്