ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— ൯൧ —
ടിച്ചും നിലവിളിച്ചുമിരിക്കുന്ന സ്ത്രീകളും പിന്തുടൎന്നു
ആയവരെ യേശു തിരിഞ്ഞു നോക്കി പറഞ്ഞു യരു
ശലെം പുത്രിമാരെ എന്നെ ചൊല്ലി കരയാതെ നിങ്ങ
ളെയും നിങ്ങളുടെ മക്കളെയും വിചാരിച്ചു കരവിൻ!
പച്ചവൃക്ഷത്തിൽ ഇതിനെ ചെയ്തുകൊണ്ടാൽ ഉണ
ക്കവൃക്ഷത്തിൽ എന്തെല്ലാം ചെയ്യുമെന്നു പറകയും
ചെയ്തു.
൩൪. യേശുവിനെ ക്രൂശിൽ
തറെച്ചതു.
പിന്നെ അവർ കപാലസ്ഥലത്ത് എത്തിയ
പ്പോൾ, ഒരു മദ്യം കുടിപ്പാൻ കൊടുത്താറെ, യേശു
ആയതിനെ വാങ്ങാതെ ഇരുന്നു; അവിടെ വെച്ചും
൯ മണിസമയത്ത അവനേയും ഇരുപുറവും രണ്ടു
കള്ളന്മാരെയും ക്രൂശുകളിൽ തറെച്ചു. അപ്പോൾ അ
വൻ അതിക്രമക്കാരോടു കൂട എണ്ണപ്പെടും എന്നുള്ള
വേദവാക്യം നിവൃത്തിയായി. അന്നേരം യേശു പി
താവെ! ഇവർ തങ്ങൾ ചെയ്യുന്നതിന്നതെന്നു അറി