ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ൾ രണ്ടു പക്ഷമാകുന്നതു എത്രൊളം യഹൊവ ദൈവമായാൽ അവനെ വ
ഴിപ്പെട്ടു സെവിപ്പിൻ ബാൾ ആകുന്നു എങ്കിൽ ബാളെ അനുസരിപ്പിൻ എന്നു
പറഞ്ഞതിന്നു മിണ്ടാതെ പാൎത്ത സമയം യഹൊവാ പ്രവാചകരിൽ ഞാന
ത്രെ ശെഷിപ്പുള്ളു ബാളിന്നുള്ളവർ ൪൫൦ പെരുണ്ടല്ലോ-ഒരു കാളയെ അ
വരും ഒരു കാളയെ ഞാനും ബലികഴിക്കട്ടെ ആരും തീ കൊളുത്തരുത്-അ
വർ തങ്ങളുടെ ദെവനാമത്തെ വിളിക്കട്ടെ ഞാനും യഹൊവ നാമത്തെ വിളിക്കും
അഗ്നിയാൽ ഉത്തരം കല്പിക്കുന്നവൻ അത്രെ ദൈവമാകെണ്ടു എന്നു പറഞ്ഞ
ത് എല്ലാവൎക്കും സമ്മതമായി-പൂജാരികൾ ഒരു കാളയെ കൊന്നു ഒരുക്കി തറ
മെൽ വെച്ചു ഉദയം മുതൽ ഉച്ചയൊളം ബാളെ വിളിച്ചു തുള്ളി ചുറ്റികൊണ്ടി
രുന്നു-ഉത്തരം ഒന്നും വരാഞ്ഞപ്പൊൾ എലിയ പരിഹസിച്ചു ബാൾ ധ്യാനിക്കുന്നു
വൊ പ്രയാണമായൊ ഉറങ്ങുന്നുവൊ എന്തൊ തിണ്ണം വിളിപ്പിൻ എന്നു പറഞ്ഞ
തു കെട്ടു അവർ നിലവിളിച്ചു തങ്ങളെ കുത്തിവെട്ടിമുറിച്ചും കൊണ്ടു സന്ധ്യ
യൊളം വെളിച്ചപ്പാട് കഴിച്ചു എന്നിട്ടും ഉത്തരം ഉണ്ടായതുമില്ല-

ബലി കഴിക്കെണ്ടതിന്നു നെരം ആയപ്പൊൾ എലിയാ ജനങ്ങളെ അടുക്കെ
വിളിച്ചു ഇടിഞ്ഞു പൊയ യഹൊവ തറയെ നന്നാക്കി ചുറ്റും കുഴിച്ചു വിറക അ
ടുക്കി കാളയെ ഖണ്ഡിച്ചു തറമെൽ വെച്ചു കുഴി നിറവൊളം ബലിയുടെ മെൽ വെ
ള്ളം ഒഴിപ്പിച്ച ശെഷം അബ്രഹാം ഇസ്ഹാക്ക യാക്കൊബ എന്നവരുടെ ദൈവ
മായ യഹൊവയെ ഇസ്രയെലിൽ നീ ദൈവം എന്നും ഞാൻ നിന്റെ ഭൃത്യൻ
എന്നും ഇതൊക്കയും നിന്റെ വചന പ്രകാരം ചെയ്തു എന്നും അറിയുമാറാകെ
ണമെ എന്നു പ്രാൎത്ഥിച്ച ഉടനെ യഹോവയുടെ അഗ്നി ഇറങ്ങി ബലിയെയും
തൊട്ടിലെ വെള്ളത്തെയും മറ്റും സംഹരിച്ചു ജനം എല്ലാം മുഖം കവിണ്ണു വീണു
യഹൊവ തന്നെ ദൈവം എന്നു വിളിച്ചു വന്ദിച്ചാറെ എലിയാ ബാളിന്റെ പൂ
ജക്കാരെ പിടിച്ചു കൊല്ലിക്കയും ചെയ്തു-പിന്നെ നാട്ടിലെ വറൾ്ചയെ കണ്ടു മ
ഴയുണ്ടാകുവാൻ ൭ വട്ടം പ്രാൎത്ഥിച്ചു ബാല്യക്കാരനെ ൭ പ്രാവശ്യം പടിഞ്ഞാറൊ
ട്ടു നൊക്കുവാൻ നിയൊഗിച്ചു അവൻ ൭ാമത് നൊക്കിയപ്പൊൾ കടലിൽ നിന്നു
ഒരു ചെറുമെഘം കരെറുന്നതു കണ്ടപ്രകാരം അറിയിച്ചു- പിന്നെ എലിയാ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/82&oldid=189559" എന്ന താളിൽനിന്ന് ശേഖരിച്ചത്