ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

യഹൂദന്മാരുംയരുശലെമിൽപാൎക്കുന്നഎല്ലാമനുഷ്യരുമായുള്ളൊടെഎ
ന്റെവചനങ്ങളെകെൾപിൻനിങ്ങൾവിചാരിക്കുന്നപ്രകാരംഇവർമദ്യപാ
നംചെയ്തവരല്ലപകൽഒമ്പത്മണിനെരംമാത്രമെആയിട്ടുള്ളുഅവ
സാനനാളുകളിൽഇപ്രകാരമുണ്ടാകും.ഞാൻസകലജഡത്തിന്മെലുംഎ
ന്റെആത്മാവിൽനിന്നുപകരുംനിങ്ങളുടെപുത്രീപുത്രന്മാരുംദീൎഘദൎശ
നംപറയുംനിങ്ങളുടെബാലന്മാർദൎശനങ്ങളെയുംമൂപ്പന്മാർസ്വപ്നങ്ങളെ
യുംകാണും.ആനാളുകളിൽഞാൻഎന്റെദാസീദാസന്മാരുടെമെ
ൽഎന്റെആത്മാവിൽനിന്നുപകരുമ്പൊൾഅവർദീൎഘദൎശനംപ
റയുംഎന്നുദൈവംയൊവെൽപ്രവാചകനാൽഅറിയിച്ചപ്രകാരംഇ
ന്നുസംഭവിച്ചത്ഇസ്രയെലരെൟവചനങ്ങളെകെൾപിൻദൈവമനു
ഷ്യനുംനചറായക്കാരനുമായൟയെശുഅവൻമൂലമായിദൈവംനിങ്ങ
ളുടെഇടയിൽചെയ്തുഅതിശയപ്രവൃത്തികളുംഅത്ഭുതങ്ങളുംകൊണ്ടു
നിങ്ങളിൽസമ്മതനായ്വന്നുവല്ലൊ.അവനെനിങ്ങൾപിടിച്ചുക്രൂശി
ൽതറെച്ചുകൊന്നുഎങ്കിലുംദൈവംഅവനെഉയിൎപ്പിച്ചതിന്നുഞങ്ങ
ൾഎല്ലാവരുംസാക്ഷികൾആകുന്നു.ആകയാൽഅവൻദൈവശക്തി
യാൽഉന്നതപ്പെട്ടിരിക്കകൊണ്ടുഞങ്ങളിൽപരിശുദ്ധാത്മാവിനെപ
കൎന്നുഇതിന്റെനിശ്ചയംനിങ്ങൾകണ്ടുകെട്ടുവല്ലൊൟയെശുവിനെ
ദൈവംകൎത്താവായുംക്രിസ്തനായുംആക്കിയിരിക്കുന്നുഎന്നുസകലഇസ്ര
യെലരുംഅറിഞ്ഞുകൊള്ളട്ടെഎന്നത്കെട്ടുഅവൎക്കമനൊദുഃഖംജനി
ച്ചുഅയ്യൊസഹൊദരന്മാരെരക്ഷെക്കായിനാംഎന്തുചെയ്യെണ്ടു
എന്നുപറഞ്ഞാറെപെത്രുഅനുതപിച്ചുഎല്ലാവരുംയെശുവിന്റെനാമ
ത്തിൽസ്നാനംചെയ്‌വിൻഎന്നാൽനിങ്ങൾക്കുംപരിശുദ്ധാത്മദാനംലഭി
ക്കുംനിങ്ങൾക്കുംനിങ്ങളുടെമക്കൾക്കുംനമ്മുടെകൎത്താവായദൈവംദൂരത്ത്‌നി
ന്നുവിളിക്കുന്നഎല്ലാവൎക്കുമത്രെൟവാഗ്ദത്തമുള്ളതുഎന്നുപറഞ്ഞു
ൟവാക്യംസന്തൊഷത്തൊടെകൈക്കൊണ്ടവരൊക്കയുംസ്നാനംലഭി
ച്ചുആദിവസത്തിൽതന്നെഎകദെശംമൂവായിരംആത്മാക്കൾചെൎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/69&oldid=191047" എന്ന താളിൽനിന്ന് ശേഖരിച്ചത്