ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

യുംചെയ്തു—

൪൯.പൌൽഅഥെനപട്ടണത്തിൽസുവിശെഷം
പ്രസംഗിച്ചത്അ—

നന്തരംപൌൽഫിലിപ്പിപട്ടണത്തെവിട്ടുഅഥെനയിൽഎത്തി
തിമൊത്ഥ്യനുംശീലാവുംവരുവൊളംഅവിടെപാൎത്തപ്പൊൾനഗരം
വിഗ്രഹങ്ങളെകൊണ്ടുനിറഞ്ഞുഎന്നുകണ്ടുവളരെവിഷാദിച്ചുഎ
ന്നാറെഅവൻദിവസംതൊറുംയഹൂദരുടെപള്ളിയിലുംചന്തസ്ഥ
ലത്തിലുംകൂടിയവരൊടുയെശുവിനെയുംജീവിച്ചെഴുനീല്പിനെയും
കുറിച്ചുപ്രസംഗിച്ചുഅവിടെയുള്ളവിദ്വാന്മാർഅവനൊടുതൎക്കിച്ചു
അവനെകൂട്ടിവിസ്താരസ്ഥലത്തെക്കകൊണ്ടചെന്നുനിന്റെപുതിയഉ
പദെശംഎന്തെന്നറിവാൻപാടുണ്ടൊഎന്നുചൊദിച്ചുഅപ്പൊൾപൌൽ
ഹെഅഥെന്യരെനിങ്ങൾഎല്ലാപ്രകാരത്തിലുംമുറ്റുംദൈവതാഭക്തി
യുള്ളവരാകുന്നുഎന്ന്കാണുന്നുഞാൻനടന്നുവന്നനിങ്ങളുടെപൂജാരി
കളെസൂക്ഷിച്ചുനൊക്കിയപ്പൊൾഅറിയപ്പെടാത്തദൈവത്തിന്നുഎ
ന്നുള്ളൊരുപീഠവുംകണ്ടുഅതുകൊണ്ടുനിങ്ങൾഇങ്ങിനെഅറിയാതെ
വന്ദിക്കുന്നദൈവത്തെഞാൻനിങ്ങളൊടുഅറിയിക്കുന്നുലൊകവും
അതിലുള്ളസകലവസ്തുക്കളുംഉണ്ടാക്കിയദൈവംതാൻതന്നെആ
കാശഭൂമികളുടെകൎത്താവാകകൊണ്ടുകൈയാൽതീൎത്തആലയങ്ങ
ളിൽപാൎക്കുന്നില്ല.താൻഎല്ലാവൎക്കുംജീവനുംശ്വാസവുംസകലവുംന
ൽകുന്നവനാകകൊണ്ടുതനിക്കവല്ലതുംആവശ്യമെന്നുവെച്ചുമനുഷ്യ
രുടെകൈകൊണ്ടുസെവ്യനല്ലനമ്മിൽഒരുവനിൽനിന്നുംദൂരസ്ഥനു
മല്ലനാംജീവിക്കയുംചരിക്കയുംഇരിക്കയുംചെയ്യുന്നത്അവനിൽ
അല്ലൊആകുന്നത്.ൟഅറിയായ്മയുടെകാലങ്ങളെദൈവംകാണാ
തെപൊലെഇരുന്നുഇപ്പൊൾസകലമനുഷ്യരൊടുംഅനുതപിക്കെ
ണംഎന്ന്കല്പിക്കുന്നുഎന്നാൽതാൻനിശ്ചയിച്ചപുരുഷനെകൊ
ണ്ടുലൊകത്തിന്നുനീതിയൊടെന്യാംവിധിപ്പാനായിട്ടുഒരുദിവസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/81&oldid=191072" എന്ന താളിൽനിന്ന് ശേഖരിച്ചത്