ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

ന്നു പറഞ്ഞു ഉടനെ ചങ്ങലകൾവീണാറെ ദൈവദൂതൻ അവനൊ
ട നീ അര കെട്ടി ചെരിപ്പുകളുമിട്ട നിന്റെ വസ്ത്രം പുതച്ച എ
ന്റെ പിന്നാലെ വരിക എന്നു കല്പിച്ചു അവനെ കാവൽകാരുടെ
നടുവിൽ കൂടി കടത്തി നഗരത്തിലെക്ക പൊകുന്ന ഇരിമ്പ വാ
തില്കൽ വന്നപ്പൊൾ അത തന്നാലെ തുറന്ന കടന്ന അവർ തെരു
വിലെത്തിയാറെ ദൈവദൂതൻ മറെകയും ചൈതു ഇങ്ങനെ സംഭ
വിച്ചതൊക്കയും പത്രൊസിന്ന ഒരു സ്വപ്നം പൊലെ തൊന്നു സു
ബൊധം വന്നശെഷം കൎത്താവ തന്റെ ദൂതനെ അയച്ചു എന്നെ
ഹെരൊദെസിന്റെ കയ്യിൽനിന്നും രക്ഷിച്ചു സത്യം എന്നു പറ
ഞ്ഞു ഉടനെ അവൻ മൎക്കുസിന്റെ വീട്ടിലെക്ക ചെന്ന അവിടെ
പലരും കൂടി പ്രാൎത്ഥിച്ചു കൊണ്ടിരിക്കുമ്പൊൾ വാതില്ക്കൽ മുട്ടിയാ
റെ എവൻ പത്രൊസ തന്നെ എന്നൊരു പണിക്കാരത്തി അറി
ഞ്ഞപ്പൊൾ സന്തൊഷത്താലെ വാതിൽ തുറക്കാതെ അകത്തു ചെ
ന്ന പത്രൊസ പിന്നെയും മുട്ടിക്കൊണ്ടിരുന്നപ്പൊൾ അവർ വിശ്വസിച്ചി
ല്ല പത്രൊസ പിന്നെയും മുട്ടിക്കൊണ്ടിരുന്നപ്പൊൾ അവർ വന്ന
വാതിൽ തുറന്ന അവനെ കണ്ടു ഭൂമിച്ചു എന്നാറെ അവർ മിണ്ടാ
തെ ഇരിക്കെണ്ടതിന്ന ആംഗ്യം കാട്ടി കൎത്താവ അവനെ കാരാഗൃ
ഹത്തിൽ നിന്ന രക്ഷിച്ച പ്രകാരം വിവരമായി അറിയിച്ചു ൟ
കാൎയ്യം യാക്കൊബിന്നും സകല സഹൊദരന്മാൎക്കും അറിയിക്കെണ
മെന്ന പറഞ്ഞ വെറെ ഒരു സ്ഥലത്ത പൊയി പാൎത്തു പിറ്റെ
നാൾ പത്രൊസ തടവിൽ നിന്ന പൊയി എന്ന രാജാവ അറി
ഞ്ഞാറെ കാവല്ക്കാരെ കൊല്ലിക്കയും ചൈതു.

൪൭ പൌൽ ലുസ്ത്രയിൽ പാൎത്തത.

മുമ്പെ ശൗൽ എന്ന പെർ ധരിച്ചിരുന്ന പൌൽ ചിറ്റാസ്യപ്ര
ദെശങ്ങലിൽ സഞ്ചരിച്ചപ്പൊൾ അവൻ ലുസ്ത്രാ പട്ടണത്തിൽപ്ര
വെശിച്ച സുവിശെഷം പ്രസംഗിച്ചു അവിടെ ജനനംമുതൽ മുട
വനായ ഒരു മനുഷ്യൻ പൌലിന്റെ പ്രസംഗം കെട്ടു പൗൽ അ
വനെ സൂക്ഷിച്ച നൊക്കിയാറെ വിശ്വാസമുണ്ടെന്നു നിശ്ചയിച്ച
നീ എഴുനീല്ക്ക എന്നതിണ്ണംവിളിച്ച പറഞ്ഞശെഷം അവൻഎഴു
നീറ്റ ചാടി നടന്നു. പൌൽ ചൈത ൟ കാൎയ്യം ജനങ്ങൾ ക
ണ്ടപ്പൊൾ ദെവന്മാർ മനുഷ്യരൂപം ധരിച്ച നമ്മുടെ അടുക്കൽ ഇ
റഞ്ഞി വന്നു എന്ന പറഞ്ഞു ദെവെന്ദ്രക്ഷെത്രത്തിലെ ആചാൎയ്യൻ
കാളകളെയും പൂമാലകളെയും വാതിൽക്കൽ കൊണ്ടുവന്നു ജന
ങ്ങളൊടു കൂടെ ബലികഴിപ്പാൻ ഭാവിച്ചപ്പൊൾ അപ്പൊസ്തൊല
രായ ബൎന്നബാസും പൌലും തങ്ങളുടെ വസ്ത്രങ്ങലെ കീറിജനങ്ങ
ളുടെ ഇടയിൽ ഒടിച്ചെന്ന ഹെ മനുഷ്യരെ നിങ്ങൾ എന്തിന്ന ൟ
കാൎയ്യം ചെയ്യുന്നു ഞങ്ങളും നിങ്ങളെ പ്പൊലെയുള്ള മനുഷ്യരല്ലൊ
നിങ്ങൾ ൟ വ്യൎത്ഥകാൎയ്യങ്ങളെ വിട്ട ആകാശഭൂമി സമുദ്രങ്ങളെ
യും അവറ്റിലുള്ള സകലത്തെയും ഉണ്ടാക്കിയ ജീവനുള്ള ദൈവ
ത്തിലെക്ക തിരിഞ്ഞുകൊള്ളെണമെന്ന നിങ്ങളൊട പറയുന്നു എ
ന്നുറക്കെ വിളിച്ചു ചൊല്ലി അവരെ പണിപ്പെട്ടനിൎത്തി പിന്നെ അ
ന്തിയൊക്യയിൽനിന്നും ഇക്കൊന്യയിൽനിന്നും യഹൂദർ അവിടെ
ക്കും വന്ന ജനങ്ങളെ വശീകരിച്ച പൌലിനെ കല്ലെറിഞ്ഞു അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/122&oldid=179543" എന്ന താളിൽനിന്ന് ശേഖരിച്ചത്