ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ൽനിന്ന നീങ്ങി എന്ന കണ്ട സത്യരക്ഷിതാവ വരെണ്ടുന്നകാലം
അടുത്തിരിക്കുന്നു എന്ന ഊഹിക്കയും ചെയ്തു.

മലക്യ കഴിഞ്ഞുപൊയ ശെഷം ഇസ്രയെല്ക്കാരെ ആശ്വസിപ്പി
ച്ച ധൈൎയ്യപ്പെടുത്തുവാൻ ദീൎഘദൎശികൾ ഉണ്ടാവായ്കയാൽ അവർ
രൊമാധികാരം തള്ളി ദാവിദ സിംഹാസനത്തെ യഥാസ്ഥാന
ത്തിൽ ആക്കേണ്ടുന്ന ദൈവം അഭിഷെകം ചെയ്യപ്പെട്ടവനെ വ
ളരെ താല്പൎയ്യത്തൊടെ കാത്തുകൊണ്ടിരുന്നു. എങ്കിലും തങ്ങളുടെ
ആഗ്രഹവും ദൈവ വാഗ്ദത്തനിവൃത്തിയും തമ്മിൽ ഒക്കുകയില്ല
എന്ന അറിവാൻ വെഗത്തിൽ സംഗതി വന്നു. ൟ അവസ്ഥയെ
തൊട്ട ദീൎഘദൎശിയായ യശയ്യ അറിയിച്ചത ദൈവവിചാരവും
വഴിയും മനുഷ്യരുടെ വിചാരത്തിന്നും വഴിക്കും സമമല്ല ആകാ
ശം ഭൂമിയിൽനിന്ന ഉയൎന്നിരിക്കുന്നതുപൊലെതന്നെ ദൈവവി
ചാരവും വഴിയും മനുഷ്യരുടെ വഴിവിചാരങ്ങൾക്കും മീതെ ഉയ
ൎന്നിരിക്കുന്നു.


F 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/71&oldid=179483" എന്ന താളിൽനിന്ന് ശേഖരിച്ചത്