ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

യായിട്ട ഹാ സ്ത്രീകളിൽ ധന്യയായവളെ എന്റെ കൎത്താവിന്റെ
അമ്മ എന്നെ കാണ്മാനായി വന്നത ഇനിക്ക എന്തുകൊണ്ടാകുന്നു
എന്നുരച്ചത കെട്ട മറിയ കൎത്താവ തന്റെ ദാസിയുടെ താഴ്യായ്മ
യെ കണ്ടതുകൊണ്ട എന്റെ ഹൃദയം അവനെ മഹത്വപ്പെടുത്തു
ന്നു എന്റെ ആത്മാവ രക്ഷിതാവായ ദൈവത്തിൽ ആനന്ദിച്ചി
രിക്കുന്നു എല്ലാ ജനങ്ങളും എന്നെ ധാന്യ എന്ന വിളിക്കും ശക്തി
യും പരിശുദ്ധിയുമുള്ളവൻ ഇനിക്ക മഹത്വം വരുത്തി എന്നു പറ
ഞ്ഞ മൂന്നു മാസം അവളൊടു കൂടെ പാൎത്തിട്ട സ്വദെശത്തെക്ക തി
രിയെ പൊരികയും ചെയ്ഥു.

പിന്നെ എലിശബത്ത ഒരു പുത്രനെ പ്രസവിച്ചു ബന്ധുക്കളും
സമീപസ്ഥന്മാരും അവന്ന എട്ടാം ദിവസം ചെലാകൎമ്മം കഴിച്ചു.
അച്ശന്റെ പെർ വിളിപ്പാൻ ഭാവിച്ചപ്പൊൾ അമ്മ വിരൊധിച്ച
യൊഹനാൻ എന്ന തന്നെ പെരിടെണം എന്ന പറഞ്ഞാറെ അ
വർ അച്ശനൊട ചൊദിച്ചതിന്റെ ശെഷം അവൻ ഒരു എഴുത്തപ
ലകമെൽ അവന്റെ പെർ യൊഹനാൻ ആകുന്നു എന്ന എഴുതി
അവർ എല്ലാവരും ആശ്ചൎയ്യപ്പെട്ടു. അനന്തരം അവൻ സംസാരിച്ച
പരിശുദ്ധത്മാ നിറഞ്ഞവനായി ഇസ്രയെല്ക്കാരുടെ ദൈവമായ ക
ൎത്താവ തൻ ജനങ്ങളെ കടക്ഷിച്ചുദ്ധാരണം ചെയ്തു. പൂൎവ്വകാല
ങ്ങളിൽ പരിശുദ്ധ ദീൎഘദൎശികളുടെ വായാൽ അരുളിചെയ്തപ്ര
കാരം തന്നെ നമ്മുടെ പിതാവായ അബ്രഹാമൊടു നിയമിച്ച ക
രാരിനെയും ആണയെയും ഒൎത്തിരിക്കകൊണ്ട അവന്ന സ്തൊത്രം
ഭവിക്കട്ടെ എന്ന പറഞ്ഞു പിന്നെ ബാലക നീ മഹൊന്നതന്റെ
ദീൎഘദൎശയാകും ദൈവജാതിക്ക നിത്യരക്ഷയുടെ അറിവിനെയും
പാപമൊചനത്തെയും കൊടുക്കെണ്ടതിന്ന കൎത്താവിന്റെ മുമ്പി
ൽ നടന്ന അവന്റെ വഴിയെ നെരെ ആക്കുമെന്നുരചെയ്തു. പി
ന്നെ യൊഹന്നാൽ ക്രമെണ വളൎന്ന ആത്മ ശക്തനായി ഇസ്രയെ
ൽക്കാൎക്ക തന്നെ കാണിക്കുന്നാൾ വര്യും വനത്തിൽ പാൎക്കയും
ചെയ്തു.

൨ യെശുവിന്റെ അവതാരം.

ആ കാലത്ത രൊമ കൈസരായ ഔഗുസ്ത സൎവ്വപ്രജകളുടെയും
പെർ വഴി പതിപ്പാൻ കല്പന അയച്ചിരിക്കകൊണ്ട ഗൎഭിണിയായ
മറിയയും അവ് അവളെ വിവാഹം ചെയ്വാൻ നിശ്ചയിച്ച യൊസെഫും
ദാവിദിൻ ഗൊത്രക്കാരാകയാൽ നസറത്തിൽനിന്ന പുറപ്പെട്ട ദാ
വിദിൻ പട്ടണമായ ബെത്ലഹെമിൽ എത്തിയപ്പൊൾ സൎവ്വ ഭവന
ങ്ങളിലും വഴിപൊക്കർ നിറഞ്ഞതുനിമിത്തം ഒരു ഗൊശാലയിൽ
പാൎക്കെണ്ടിവന്നു രാത്രിയിൽ മറിയ ഒരു പുത്രനെ പ്രസവിച്ചു ജീ
ൎണ്ണവസ്ത്രങ്ങളെ കൊണ്ട പുതപ്പിച്ച പുല്കൂട്ടിൽ കിടത്തി ൟ അവ
സ്ഥ മറിയയും യൊസെഫുമല്ലാതെ അവിടെ ഉള്ളവർ ആരും അറി
ഞ്ഞതും വിചാരിച്ചതുമില്ല. ആ രാത്രിയിൽ ആട്ടിങ്കൂട്ടത്തെ പറമ്പിലാ
ക്കി കാത്തുവരുന്ന ചിലഇടയന്മാരുടെ അരികെ കൎത്താവിന്റെ ദൂത
ൻ പ്രത്യക്ഷനായി ചുറ്റും പ്രകാശിച്ച ദെവതെജസ്സ അവർ കണ്ട
വളരെ ഭയപ്പെട്ടപ്പൊൾ ദൂതൻ നിങ്ങൾ പെടികെണ്ട സകല ജ
നങ്ങൾക്കും വന്നിരിക്കുന്ന മഹാ സന്തൊഷം ഞാൻ നിങ്ങളൊട

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/73&oldid=179485" എന്ന താളിൽനിന്ന് ശേഖരിച്ചത്