— 135 —
ന്നു പറഞ്ഞാൽ ആശ്ചൎയ്യമില്ല. അനേക ഉരു ക്കാരും വിൎഷകാലത്തിന്നു രണ്ടാഴ്ചയുണ്ടല്ലോ എ ന്നു വെച്ചു ഒടുക്കത്തേ യാത്രെക്കായി വട്ടം കൂട്ടു കയും പുറങ്കടലിൽ ഓടുകയും ചെയ്തിട്ടുണ്ടായി രുന്നു. എന്നാൽ കാറ്റിന്റെ ഊറ്റത്താൽ എ ത്ര ഉരുക്കൾ കരനിളെ നശിച്ചു പോയി എന്നു പറവാൻ പ്രയാസം. ചോമ്പാൽ തൂക്കത്തിൽ ഒരു വിലാത്തികപ്പൽ പൊളിഞ്ഞു പോയി ഉ രുക്കാർ ഒരു നാൾ മുഴുവനും ചോമ്പാൽ കല്ലു പുറത്തു കാത്ത ശേഷം കരെക്കെത്തിയുള്ളൂ. കോഴിക്കോടു തലശ്ശേരി കണ്ണനൂർ എന്നീസ്ഥ ലങ്ങളിൽ ആകെ പത്തു നാല്പതു നാട്ടുരുക്കൾ പൊളിഞ്ഞു പോയി. ഏഴി മലയുടെ തെക്കേ ഭാഗത്തേ കിഴക്കേ മൂലയിലേ പാലക്കോട്ടഴി ക്കൽ അര നാഴിക നീളത്തിലും അകലത്തി ലും ഒരു ചേറ്റു പതം വീണിരുന്നു. അതിൽ നാല്പത്തെട്ടോളം കോട്ടിയ ദീപോട്ടം പത്തമാ രി മഞ്ചു മുതലായ മരക്കലങ്ങൾ പുറങ്കടലിലേ കോൾ സഹിക്കാതെ തെറ്റി സുഖേന ഇരുന്ന ശേഷം മേയി ൨൪ രാവിലേ ചളി ഇളകി തെമ്പുറായി ശക്തിയോടെ ഊതുമ്പോൾ ൩൮ ഉരുക്കൾ മറിഞ്ഞും പൊളിഞ്ഞും ആണു പോ യി. കടപ്പുറത്തു അനവധി തേങ്ങയും കൊപ്പ രയും ഇലിച്ച പിണ്ണാക്കും മറ്റും അടിഞ്ഞു വീഴു കയും നാട്ടുകാർ കീരി കണ്ട പാമ്പു പോലെ ആ മുതലിനെ മടുപ്പുവരുവോളം പെറുക്കികൊ ണ്ടിരിക്കയും ചെയ്തു. ആ ഉരുക്കൾ കച്ചി ബൊം ബായി മംഗലപുരം എന്നീ ബന്തരുകളിലേക്കു ചരക്കു കയറ്റിയിരുന്നു. കോൾ കഠിനമായിരു ന്നു എങ്കിലും ഉരുക്കാർ എല്ലാവരെയും തിരയടി ച്ചു കയറ്റി എന്നേ പറയേണ്ടു ഒരു തണ്ടേലി ന്റെ ൨ ആണ്കുട്ടികൾ മാത്രം മുങ്ങി മരിച്ചുള്ളൂ. ഈ ആപത്തിന്റെ കൊണ്ടു കേട്ടപ്പോൾ തഹ ശീല്ദാർ തൊട്ടു കോൽക്കാരോളം ഉള്ള കച്ചേരി ക്കാരും പൊലീസ്കാരും എത്തി അറഞ്ഞ മഴ പെയ്തിട്ടും കാവലും ശോധനയും നടത്തി ര ക്ഷപ്പെട്ടവരെ കോയ്മയുടെ ചെലവിൽ സ്വ ന്ത നാട്ടിലേക്കു അയച്ചിരിക്കുന്നു. ഉരുക്കാർ തങ്ങളുടെ ഉരുക്കളെ രക്ഷിപ്പാൻ |
ന്നു ധൈൎയ്യത്തോടെ കരക്കോടിച്ചു ഉരു അല്ലാ തെ ചരക്കിന്നു ചേതം തട്ടീട്ടില്ല. ഉരുക്കാർ നാ ലു ദിവസം തീ മൂട്ടാതെയും ഭക്ഷിക്കാതെയും ഇരുന്നു പോൽ. പൂണാവു.—മേയി ൧൯൹ പൊലീസ്സു ബെല്ലാരി.— 18൹ രാത്രിയിൽ നാലാം അബ്ഘാനസ്ഥാനം Afghani അംഗ്ലക്കോയ്മക്കും യാക്കൂബ് ഖാന്നും തമ്മിലു ൧. കോയ്മക്കും അമീരിന്നും സമാധാനവും ൨. ഇംഗ്ലിഷ്കാരോടു എടവാടു ചെയ്ത അമീ ൩. അമീർ അംഗ്ലകോയ്മയുടെ അഭിപ്രായ ൪. സദാകാലം ഒാരംഗ്ലസ്ഥാനാപതി കാ |