— 165 —
ക്തി കാണിച്ചവരോടു താൻ: എന്നൊടു അകന്നു പോകുവിൻ; നിങ്ങളെ
ഞാൻ ഒരു നാളും അറിഞ്ഞിട്ടില്ല എന്നു തീൎച്ച കല്പിക്കയും ൟ വിധിയെ
സ്ഥിരപ്പെടുത്തുകയും ചെയ്യും. J. M. F.
൧. മനുഷ്യർ ഒക്കേ ഭൂമിയിൽ നടന്നോരോ ക്രിയെക്കും |
൨. യഹോവാച്ചൊൽ മറന്നവർ എപ്പേൎക്കും അയ്യോ കഷ്ടം |
THE LORD'S DAY.
സ്വസ്ഥദിവസത്തെ കുറിച്ചു.
വിലന്തി പല്ലവി.
രക്ഷിക്ക രക്ഷിക്ക രക്ഷക ഞങ്ങളെ
പക്ഷമൊടീക്ഷണം ചെയ്ക.
അനുപല്ലവി.
പാപികളാകിയ ഞങ്ങളെ നിന്നുടെ
മുമ്പിൽ നീ ചേൎത്തു രക്ഷിക്ക.
ചരണങ്ങൾ.
൧. ദൈവമേനിന്നെ നൽവന്ദന ചെയ്തെന്നാൽ പാവനത്വമുണ്ടാകും എന്നും ൨. ശുദ്ധദിവസമമിദ്ദിനത്തെ ഞങ്ങൾ ൩. കഴിഞ്ഞരാത്രി മുഴുവനും ഞങ്ങളെ |
൪. പാപസമുദ്രത്തിൽ മഗ്നരാം ഞങ്ങടെ പാപമശേഷവും നീക്കി ദൈവ ൫. വിശ്വാസികളാം നിൻ ഭൃത്യരെയൊക്കയും ൬. ആത്മരക്ഷക്കുള്ള വിശ്വാസമെല്ലാൎക്കും |
൭. പൂതമാം നിന്റെ വചസ്സുകൾ ഞങ്ങളിൽ
പുതുതായിട്ടിരിക്കേണം സദാ
താതസുതാത്മകദൈവത്തിന്നെപ്പോഴും
സ്തുതിയും കീൎത്തിയും ഭവതു രക്ഷിക്ക. C. D. David.