— 14 —
സ്വിസ്സ്നാടു പഴങ്കൂറ്റുതനത്തിന്റെ മൂല സ്ഥാനം. 1875 ഏകദേശം 75,000 ആത്മാക്കൾ ഉള്ള സഭയോടു 1876 ഒമ്പതു സഭകൾ ചേൎന്നു വന്നു. അവരെ 1877ാമതിൽ 74 ബോധക ന്മാർ പാലിച്ചിരുന്നു. അദ്ധ്യക്ഷനായ ഹെ ൎസ്സൊഗ് (Herzog) 1877ാമതിൽ 1800 പേൎക്കു ഇ റുതിപൂജയെ (സ്ഥിരീകരണത്തെ) കഴിച്ചു. പ രന്ത്രീസ്സഭാഷ സംസാരിക്കുന്ന പഴങ്കൂറ്റുകാ ൎക്കു തിരുവത്താഴത്തിൽ അപ്പവും വീഞ്ഞും കി ട്ടുന്നു. ഇരുഭാഷക്കാൎക്കു സ്വന്ത ചോദ്യോത്തര പുസ്തകങ്ങൾ ഉണ്ടു. ഈയിടേ ഉണ്ടായ സഭാ യോഗത്തിൽ കുമ്പസാരിക്കുന്നതു ആവശ്യം ഇ ല്ലെന്നും വിവാഹസ്ഥന്മാർ എത്രദുഷ്ടന്മാരായാ ലും വേളിക്കെട്ടു അഴിച്ചുകൂട എന്ന രോമക ത്തോലിക്ക സങ്കല്പത്തെ സമ്മതിച്ചു കൂട എന്നും തിൎച്ചപ്പെടുത്തിയിരിക്കുന്നു. ഇവൎക്കു ഗൎമ്മാന പഴങ്കൂറ്റുകാരേക്കാൾ ഒരുമ ഏറുന്നു, എങ്കിലും ആകാത്തതു തന്നെ അല്ല നല്ലതും ക്രടെ തള്ളാ തെ ഇരിപ്പാൻ അവർ സൂക്ഷിക്കേണ്ടതാവശ്യം. ഔസ്ത്ര്യ സാംരാജ്യത്തിൽ 3 പഴങ്കൂറ്റുകാരുടെ ഇതാല്യ.— തൊസ്കാന കൂറുപാട്ടിൽ ആ |
ടെ അവകാശികളാകും എന്ന ദീൎഘദൎശനം ഈ ദാവീദ് പറഞ്ഞശേഷം ശിഷ്ടന്മാരുടെ കൂട്ടം നന്ന വൎദ്ധിച്ചു. ആയവർ ദീൎഘദൎശനത്തിന്റെ നിവൃത്തി കാണായ്കയാൽ പടെക്കു പുറപ്പെടേ ണം എന്നു സന്ത് ദാവീദിനെ ഉത്സാഹിപ്പി ച്ചപ്പോൾ താൻ 3000 ശിഷ്യന്മാരുമായി ഒരു മ ലയിൽനിന്നു ചുകന്ന കൊടിയോടു കൂട ഇറ ങ്ങി. അൎച്ചിദൊസ്സൊ (Arcidosso) എന്ന ചെറി യ നഗരത്തെ കൊള്ള പുറപ്പെട്ടു "ജനവാഴ്ചക്കു ജയ ജയ" എന്നു കൂക്കി പോന്നു. പൊലീസ്റ്റ് ക്കാർ അവരെ എതിരേറ്റു രാജനാമം ചൊല്ലി തങ്ങളുടെ തുമ്പില്ലായ്മയെ മതിയാക്കേണം എ ന്നു കല്പിച്ചപ്പോൾ ദാവീദ്: "രാജാവു ഞാനത്രേ" എന്നു തിണ്ണം വിളിച്ചു കൂട്ടരോടു തനിക്കായി പോരാടുവാൻ കല്പിച്ചു. ആയവർ കല്ലെറിയു വാൻ തുനിഞ്ഞപ്പോൾ പോലീസ്സ്ക്കാർ വെടി വെച്ചു തുടങ്ങിയാറെ ദാവീദിന്നും കൂടയുള്ള ചി ലൎക്കും കൊണ്ടു. ശിഷ്യന്മാർ ദാവീദിന്റെ ശ വത്തെ എടുത്തു മലയേറി താൻ മരിച്ചവരിൽ നിന്നു എഴുനീറ്റു തന്റെ ദീൎഘദൎശനത്തെ തി കെക്കും എന്നു വെറുതെ കാത്തു ആശെക്കു കൂ റൊക്കാതെ തോററുപോകയും ചെയ്തു. Chr. Volksb. 1878. No. 36. മദ്ധ്യരേഖയോടടുത്ത കിഴക്കേ ആ |