— 34 —
ങ്ങളെ ആരാധിപ്പാൻ എന്നാൽ കഴിവ് ഒട്ടും ഇല്ല. എന്റെ ഹൃദയത്തിന്റെ താക്കോൽ ക ൎത്താവിന്റെ കൈയിൽ ആകകൊണ്ട് അവൻ അത്രേ എന്റെ ഉടമസ്ഥൻ എന്നും പറഞ്ഞു. ൟ വിശ്വാസികൾ ൧൮൭൫ നൊവെംബർ ൫ാം൹ തൊട്ടു ൧൮൭൬ നൊവെംബർ ൭ാം൹ വരേ അഴിനില പൂണ്ടു പോവാൻ തക്ക അരി ഷ്ടമുള്ള സ്ഥിതിയിൽ ഇരുന്നു. ബൊന്നിയിൽ ഉള്ള വിലാത്തിക്കാരായ കച്ചവടക്കാരും കപ്പ ത്തലവന്മാരും അവൎക്കുവേണ്ടി അപേക്ഷിച്ചതു നിമിത്തം മാത്രം തങ്ങൾക്കു നാട്ടുഭ്രഷ്ടന്മാരായി അധ്യക്ഷനായ ക്രൌത്തർ പാൎക്കുന്ന ലാഗോ സിലേക്ക് തെറ്റിപ്പോകേണ്ടതിനു അനുവാ ദം ഉണ്ടായുള്ളൂ. അവർ ലാഗോസിൽ എത്തി യപ്പോൾ ഒരു നാട്ടുബോധകൻ അവരെക്കുറി ച്ചു എഴുതുന്നതാവിതു: കൎത്താവിലേ വിശ്വാ സം നിമിത്തം ഹിംസ അനുഭവിച്ച ൟ ബ ല്യക്കാരുടെ നിലയെ എങ്ങനെ വൎണ്ണിക്കേണ്ടു? ചപ്രത്തല കഴുകന്റെ നഖം ഈൎക്കിലിച്ച ഉ ടൽ ചുളുങ്ങിയ തോൽ കോഴിനെഞ്ഞു കൈക്കു ചങ്ങല കാലിന്മേൽ നില്പാൻ ബലം ഇല്ലായ്ക അരെക്കു കീറ്റു തുണി ഇങ്ങനെ മനം ഉരുകു വാൻ തക്ക അരിഷ്ടതയിൽ ഇവർ ഇവിടേ വന്നു ചേൎന്നു. മിശ്ശൻ വെറുതേ എന്നു പറയു ന്ന അംഗ്ലർ തുടങ്ങിയ വിലാത്തിക്കാർ ഇവ രെ ഈ നിലയിൽ കണ്ടിരുന്നുവെങ്കിൽ കാപ്പി രികൾക്കും കൎത്താവിനെ സ്നേഹിക്കയും അവ ന്നു വേണ്ടി പാടുപെടുകയും ചെയ്യാം എന്നു സമ്മതിക്കുമായിരുന്നു. എന്നിട്ടും ബൊന്നിയിലേ ഹിംസ അതോ |
ഗതി ചോദിച്ചതിന്നു: റാൻ ഞാൻ ജീവനുള്ള ദൈവപക്ഷത്തിൽ ഇരിക്കേ വിഗ്രഹാൎപ്പിതം നിന്നുകൂടാ അല്ലോ എന്നു പറഞ്ഞുതു കേട്ടറെ യജമാനൻ അവനെ അകന്ന തോട്ടത്തിൽ കൊണ്ടാക്കി ആഹാരവും വെള്ളവും കിട്ടാതവ ണ്ണം കാവൽക്കാരെ വെച്ചു കാപ്പിച്ചു പട്ടിണി യിട്ടു കൊല്ലിച്ച ശേഷമേ ബൊന്നിയിൽ വേ ല ചെയ്തു വന്ന അദ്ധ്യക്ഷന്റെ മകൻ വസ്തുത അറിഞ്ഞുള്ളൂ. ബൊന്നിയിലേ മന്നനായ ജോൎജ് പെപ്പൽ 1) ബ്രാസ്സിൽ അദ്ധ്യക്ഷൻ ൧൮൭൭ നൊവെം 1) Pepple. |