— 38 —
പോയി. പിന്നെ മുസല്മന്നർ ഔസ്ത്യരോടു പട വെട്ടുമ്പോൾ കൈക്കുകിട്ടിയ ക്രിസ്ത്യാനരെ ഉ യിരുള്ള മതിൽ കണക്കേ തങ്ങൾക്കു മുമ്പിൽ നിൎത്തി അവരും വഴിയെ ഇരുന്നു. ശത്രുവി ന്റെ മേൽ വെടി വെച്ചു. പഴയ ഗ്രദിസ്ക എ ന്ന നഗരം പുകയുന്ന ഇടിവിടം ആയ്തീൎന്നു. അതിൽ മിക്കതും ക്രിസ്ത്യാനരായ 3000 പേരുടെ ശവം കിടന്നിരുന്നു എന്നാൽ കാണി (ആഗൊ സ്തു ൨൧) കണ്ണീരോടിയിച്ചിരിക്കുന്നു. ഔസ്ത്ര്യർ ഒരു കൂട്ടം നഗരങ്ങളും തറകളും പിടിച്ചു എ ങ്കിലും മുസൽമന്നർ അടങ്ങാതെ ചെറുകൂട്ടങ്ങ ളായി ഔസ്ത്ര്യരെ ചെറുത്തു നില്ക്കുന്നതേയുള്ളൂ. 100,000 ബൊസ്ന്യ ക്രിസ്ത്യാനർ പല സംഗതി ആസ്യ Asia. റൂമിസ്ഥാനം Turkey.— റൂമിസുല്ത്താ ൧. ഹിജാസ്‌കൂറുപാടു. അറവിയുടെ നടു |
ക്കോടി. മിസ്രയിലെ മെഹെമത് ആലി എന്ന പാഷാവ് സുല്ത്താൻ മാഹ്മുദിന്റെ കല്പനപ്ര കാരം അവരെ ജയിച്ചു മടക്കി, മെദീനക്കാർ അബ്ദുൽ ഘലിബിനെ പെരുത്തു മാനിക്കുന്നു എന്നു കണ്ടു ഭയപ്പെട്ടു അവനെ കെട്ടി സലൊ നീക്കിയിലേക്കു കടത്തി നബിയുടെ അനന്ത രവനായ മഹ്മൂദ് ഇബ്ൻ നാവും എന്ന മാന ശാലിക്കു അമീർസ്ഥാനം കൊടുത്തു. ജനങ്ങളു ടെ പിറുപിറുപ്പു കേട്ടു സുല്ത്താൻ അബ്ദുൽ മെ ജിദ് ഘലിബിന്റെ മകന്നു മെദീനയിലെ അമീർസ്ഥാനം ഏല്പിച്ചു. ഇവനോ ചെങ്കട ലിന്റെ തുറമുഖങ്ങളിൽ പരദേശികൾ കച്ച വടത്തിനു അടുക്കരുതു എന്നു ക്രുദ്ധിച്ചു അതി ന്നായി സമ്മതം കൊടുത്ത തുൎക്കരോടു മതയു ദ്ധം ചെയ്വാൻ പുറപ്പെട്ടു അപജയം തട്ടി 1850 ഇസ്തംബൂലിക്കു ബദ്ധനായി പോകേണ്ടിവ ന്നു. 1856 സുല്ത്താൻ അവനെ യഥാസ്ഥാന പ്പെടുത്തിയാറെ താൻ റൂമിക്കോയ്മയോടു പി ന്നെയും ദ്രോഹിച്ചതിനാൽ രണ്ടാമതു ഇസ്തംബൂ ലിൽ തടവുകാരനായി പോകേണ്ടി വന്നു അ വിടെ മരിക്കയും ചെയ്തു. മുൻചൊന്ന ഘലി ബ് എന്നവൻ ഹസ്സാൻ കിതബേ എന്ന പ ണ്ടേത്ത ശേഖുമാരുടെ അനന്തരവൻ. ആ വം ശത്തിന്നു ഏകദേശം ൮൫ കുഡുംബങ്ങൾ ഉണ്ടു. അവരിൽനിന്നു ന്യായപ്രകാരം ഒരു അമീരി നെ എടുക്കാതെ മേൽപറഞ്ഞ നാവുമിന്റെ മകനെ മെദീനയിൽ അമീർ ആക്കിയതുകൊ ൺറ്റു ഹിജാസിൽ ഉള്ള അറവികൾ കോപപര വശന്മാരായി തീൎന്നു ഹബ്, ദോനിഹൎന്നുദ്, കൊദയിൽ, ദോനിഹസ്സാൻ, ഒതൈബ മുത ലായ അറവി ഗോത്രങ്ങളും മത്സരിപ്പാൻ തുട ങ്ങി. ഇവൎക്കു ഒരു ലക്ഷത്തോളം പടയാളിക ളെ യുദ്ധത്തിന്നായി അയക്കാം. ൨. നെജെദ് കൂറുപാടു. വടക്കേ അറവിയി |