52 THE MALAYALAM READER
ദിക്കിൽ പണം ഒരുക്കം ഇല്ലായ്കകൊണ്ട മടങ്ങികൊണ്ടവന്നു
മെപ്പടി പെട്ടിയിൽ വെച്ച കുടിയുടെ അകത്ത സൂക്ഷിച്ചതാകുന്നു
കള്ളന്മാര വന്ന മുതൽ കളവ ചെയ്തകൊണ്ടപൊയ്ത തങ്കളാഴ്ച പുല
ൎന്നതിന്റെ ശെഷം വാതില തുറന്നിട്ടത കണ്ട നൊക്കിയപ്പൊൾ
മാത്രമെ അറിഞ്ഞിട്ടുള്ളു. മെൽ പറഞ്ഞ ആഭരണങ്ങൾ വെച്ച
പെട്ടി കൂടാതെ അതിന്റെ അടുക്കെ ഓട്ട പാത്രങ്ങൾ ഉണ്ടായിരു
ന്നത ഒന്നും കൊണ്ടപൊയിട്ടില്ലാ മെൽപ്രകാരം കളവ പൊയി
രിക്കുന്നു എന്ന അറിഞ്ഞ ഉടനെ തന്നെ എന്റെ കുടിയുടെ നെ
രെ കിഴക്കെ കച്ചറായിൽ ഉള്ള ആള പാൎപ്പില്ലാത്ത മഹന്മത മുസ്ത
പ്പയുടെ പീടികയുടെ കൊലായിന്മെൽ മെല്പറഞ്ഞ പെട്ടി പാതിയാ
ക്കി ഇട്ടിരിക്കുന്നപ്രകാരം അതിന്റെ സമീപം കുടിയിൽ ഉള്ള
വിരിയ എന്റെ സ്ത്രീ കണ്ട പറകകൊണ്ട ആയ്ത എടുത്തിരിക്കുന്നു.
കളവപൊയ ദിവസം രാത്രി | ഞാനും പടിഞ്ഞാറകാര കച്ചൊ |
യിൽ ൟ കുടിയിൽ ആരൊക്ക | ടക്കാരായ ചന്തക്ക വന്നിട്ടുള്ള |
ഉണ്ടായിരുന്നു. | തിൽ വെട്ടത്തനാട താലൂക്കിൽ |
തെന്നല ദെശക്കാരായ വീട്ട പെരറിയാത്ത വീരാനും കുഞ്ഞൊ
ലനും വലിയ കുഞ്ഞൊലനും മുയ്തിയനും കുടിയുടെ ഉന്മറത്ത ത
ന്നെ ഒറങ്ങിട്ടുണ്ടായിരുന്നു എന്റെ കെട്ടിയ സ്ത്രീയും കൂട്ടികളും തെ
ക്കെ അകത്തും കിടന്ന ഉറങ്ങിരുന്നു വെറെ ആരും ഉണ്ടായിരു
ന്നില്ലാ.
കളവ പൊയി എന്ന അറിഞ്ഞ | നാലാളും ഇവിടെ തന്നെ ഉ |
സമയം മെൽ പറഞ്ഞ നാലാളും | ണ്ടായിരുന്നു അത കൂടാതെ കു |
എവിടെ ഉണ്ടായിരുന്നു. | ടിയുടെ മാളികയിന്മെൽ എ |
ന്റെ മകൻ അയ്ത്രുവും മുയ്തിയന്റെ മകൻ ചെക്കും ആലിയുടെ
മകൻ മുയ്തിയനും ഉണ്ടായിരുന്നു. ഇവര എല്ലാ ദിവസവും ഇ
വിടെ തന്നെ ഉറങ്ങുന്നവരാണ.
താൻ മുഖ്യസ്കന്മാരെ അടുക്കെ | അവരെ മെൽ ഇനിക്ക സം |
കളവപൊയ വിവരം പറഞ്ഞ | ശയമില്ലാ അവര ഇവിടെ |
പ്പൊൾ മെൽ പറഞ്ഞ കച്ചൊടക്കാ | നിന്ന പൊകുമ്പൊൾ അവ |
ര ഇവിടെ ഉണ്ടായിരുന്നുവൊ ഉ | രെ ഞാൻ ശൊധന ചെ |
ണ്ടായിരുന്നു എങ്കിൽ അവരെ മു | യ്തിരിക്കുന്നു. അവര പൊയ്തി |
ഖ്യസ്തൻമാരെ ഏല്പിക്കാതെ ഇരി | ന്റെ ശെഷം അവര കാ |
പ്പാൻ എന്ത കാരണമാകുന്നു. | ണാതെ പിന്നാലെ ഞാനും |
പൊയി ചാപ്പനങ്ങാടിയിൽ വെച്ച ൨ാമതും ശൊധന ചെയ്തിരി
ക്കുന്നു. അതുകൊണ്ട മുഖ്യസ്തന്മാരെ പക്കൽ ഏല്പിക്കാതെ ഇരു
ന്നതാണ.
മെല്പറഞ്ഞവര കൂടാതെ ഉണ്ടാ | അവരെ മെലും ഇനിക്ക |
യിരുന്ന ൨ാളെ മെൽ വല്ല സംശ | സംശയം ഇല്ലാ. |
യമുണ്ടൊ. |