ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ പഞ്ചമൊദ്ധ്യായഃ

ഹവുമെറ്റമ്മെലിഞ്ഞുവശംകെട്ടു ദാഹവും‌പൂ
ണ്ടുനടക്കുമാറായിതു ചെന്നുചതുൎയ്യുഗം‌നാല്പതു
മിങ്ങിനെ പിന്നെവിരിഞ്ചനെച്ചെന്നു വണ
ങ്ങിനാർ ദുഃഖശാന്തിക്കു വിരിഞ്ചനൊടും‌കൂടി
ദുൎഗ്ഗാഭവതിയെസ്മരിച്ചീടിനാർ മുന്നന്നമു
ക്കുവരമരുളിച്ചെതിതെന്നെവഴിയെ നിരൂപി
ച്ചുകൊള്ളുവിൻ എന്നാലകറ്റുവെ നാപത്തുക
ളെല്ലാ മെന്നരുൾചെയ്തതുചിന്തിച്ചുദെവകൾ
ചെന്നുഹിമവാൻകലാമ്മാറുനിന്നവർ നന്നാ
യിസ്തുതിച്ചാർമഹാദെവിയെത്തദാഃ ദെവിശി
വെമഹാദെവിനമോനമഃ ദെവിപ്രകൃതിഭദ്രെ
തെനമൊനമഃ രൌദ്രെനമോനമൊ ഗൌരീന
മൊനമഃധാത്രിനമൊനമൊജ്യൊത്സ്നെനമൊന
മഃ ചന്ദ്രസ്വരൂപിണിദെവി നമൊനമഃക
ല്യാണിതെപ്രണതാൎത്തിഹരെ‌നമൊ ത്രൈവി
ക്രമനമൊദെവിനമൊനമഃ നൈതൃതിഭൂഭൃതാം
ലക്ഷ്മിനമൊനമഃ ശൎവ്വാണിതെനമൊദുൎഗ്ഗെന
മൊനമഃ ദുൎഗ്ഗപാരെദെവിസാരെ നമൊനമഃ
സൎവകാരിനമഃഖ്യാതീനമൊനമഃകൃഷ്ണെനമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/40&oldid=187518" എന്ന താളിൽനിന്ന് ശേഖരിച്ചത്