ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സപ്തമൊദ്ധ്യായഃ ൪൯

റഞ്ഞനാദത്തൊടും വൃത്തവിസ്താരമാം വക്ത്ര
വുമെത്രയും രക്തനെത്രങ്ങളു ഞ്ചഞ്ചലജിഹ്വയും
മുണ്ഡമാലാഭരണ ന്ദ്വീപിചൎമ്മവും കുണ്ഡല
വും കുംഭികൊണ്ടണിഞ്ഞങ്ങിനെ ഘൊരാസുര
പ്പടതൻനടുവിൽപുക്കു വാരിവിഴുങ്ങിവിഴുങ്ങി
ത്തുടങ്ങിനാൾ തെരാളികളെയുന്തെരു മൊരുമി
ച്ചു വാരിപ്പിടിച്ചുകടിച്ചു തകൎക്കയും ഹസ്തുവൃന്ദ
ത്തെയുമശ്വഗണത്തെയും ഹസ്തങ്ങൾകൊണ്ടു
പിടിച്ചുവിഴുങ്ങിയും ഖഡ്ഗഖട്വാംഗ ദന്താഗ്രങ്ങ
ളെക്കൊണ്ടു മുല്ഗരബാണ നഖരങ്ങളെക്കൊ
ണ്ടും ഖണ്ഡിച്ചൊടുക്കിനാൾ വൻപടയെല്ലാ
മെ ചണ്ഡനും കൊപിച്ചടുത്താ നതുനെര മ്മ
ണ്ഡലാകാരന്ദനുസ്സുമാ യ്സന്നിധൌ കാളി
യെ ബാണങ്ങൾകൊണ്ടു മൂടീടിനാൻ കാളമെ
ഘമ്മഴപെയ്യുന്നതുപൊലെ മുണ്ഡനും ചക്രങ്ങ
ളെപ്രയൊഗിച്ചിതു കണ്ടുകൊപിച്ച ടുത്തീടി
നാൾകാളിയും ചണ്ഡനുടെശിരസ്സാശു ഖഡ്ഗ
ത്തിനാൽ ഖണ്ഡിച്ചിതുകാളി കൊപെനതൽ
ക്ഷണെ മുണ്ഡനഖട്വാംഗ പാതെനകൊന്നു

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/53&oldid=187543" എന്ന താളിൽനിന്ന് ശേഖരിച്ചത്