ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ ദ്വാദശൊദ്ധ്യായഃ

മിനാളുന്തഥാ പുഷ്ടഭക്ത്യാമാം ചതുൎദ്ദശീനാളു
മെ ന്മാഹാത്മ്യമുച്ചരിക്കുന്നജനങ്ങൾക്കു മൊ
ഹവും ദുഷ്കൃതവുംകളഞ്ഞീടുവൻദുഷ്കൃതൊൽഭൂത
ങ്ങളാകുമാപത്തുക ളൊക്കക്കളഞ്ഞു രക്ഷിച്ചീടു
വനെല്ലാ ദാരദ്ര്യവുംപുനരിഷ്ടവിയൊഗവും
വൈരിഭയന്ദസ്യുപീഡാനൃപഭയം ശസ്ത്രാന
ലതൊയഭീതിയുംനീക്കുവൻ നിത്യംപഠിതവ്യ
മസ്മൽചരിത്രങ്ങൾ കെൾക്കുമവൎക്കുമകലുമാ
പത്തുകൾ പൊക്കുമ്മഹാമാരിയാലുമുണ്ടാകുന്ന
ഘൊരങ്ങളാമുപസൎഗ്ഗങ്ങളുംനൃണാംതീരുമാധി
ത്രയൊൽഭൂതഭയങ്ങളുംപൂൎണ്ണഭക്ത്യാമൽഗൃഹെ
പഠിച്ചീടുകിൽ സാന്നിദ്ധ്യവുന്തത്ര സുസ്ഥി
രമായ്വരുംപൂജാബലിപ്രദാനെമദീയൊത്സവെ
ഭൊജനെഭൂസുരാണാമ്മൽചരിത്രങ്ങൾ ചൊ
ല്ലുകിലുമ്മുദാകെട്ടുകൊണ്ടീടിലും മെല്ലാംവഴിയെ
പരിഗ്രഹിച്ചീടുവൻ ഉല്പത്തിഭെദവുമ്മാഹാ
ത്മ്യവുമ്മമശില്പമായ്ചൊൽകയുംകെൾക്കയുംചെ
യ്യുന്നസല്പുരുഷന്മാൎക്കുമഭ്യുദയംവരുമല്പകാലെ
നലഭിക്കുമഭീഷ്ടവും ദുസ്വപ്നദൎശനംസുസ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/78&oldid=187592" എന്ന താളിൽനിന്ന് ശേഖരിച്ചത്