ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

നിത്യംഭയഭക്തിയൊടുമെടുപ്പാനുത്സാഹപൂൎവ്വംപ്രയാസപ്പെടുന്നു—ക
ല്പനനാലാമതിൽചൊന്നവണ്ണംസ്വസ്ഥനാളാചരിച്ചീടുകവെണ്ടുആ
റുനാൾദൈവംനമുക്കുവെലെക്കായെകിശരീരരക്ഷക്കുപക
ൎത്തുംഎഴാംദിനമവയെല്ലാമൊഴിഞ്ഞുദൈവവിഹിതമായചിന്ത
നംചെയ്തുമുറ്റുമനുഗ്രഹംതെടെണമന്നുവിഹ്വലഭാവമൊഴി
ഞ്ഞതിമൊദംആകയാലന്നുനാമുന്നതദൈവമാകവെനിൎമ്മിച്ചു
തന്നതുംപിന്നെപുത്രനെയിങ്ങയച്ചാപത്തുപൊക്കിനിൎഭയംന
മ്മെരക്ഷിച്ചവിധവുംശുദ്ധീകൃതാത്മാവുകൊണ്ടവൻനമ്മെശു
ദ്ധീകരിക്കുന്നപക്ഷവുമെല്ലാംധ്യാനിച്ചുകൊണ്ടവറ്റെക്കൊ
ണ്ടുതമ്മിലൊരൊന്നുചൊല്ലിയുമത്രയുമല്ലദൈവാലയത്തിലന്നാ
ൾവന്നുകൂടിദൈവവചനംവിശെഷെണകെട്ടുചിത്തെകരുതി
യപെക്ഷകളാലുമപ്പരിചെജ്ഞാനഗീതങ്ങളാലുംവാഴ്ത്തിവണ
ങ്ങിസ്തുതിച്ചവിലെശം—ഇപ്രകാരംസ്വസ്ഥബുദ്ധിനമുക്കുപിൽപ്പാ
ടനുഗ്രഹംസാധിച്ചുകൊൾ്വാനദ്ദിനമാചരിച്ചീടുകവെണ്ടുക്രിസ്താനു
സാരികൾ്ക്കൎക്കവാരംനാൾകൎത്താവുയിൎത്തെഴുനീറ്റതുകൊണ്ടുതങ്ങൾ
ക്കുവന്നലാഭംനിനച്ചന്നാളന്യൂനസന്തൊഷമാചരിക്കുന്നു—കല്പ
നയഞ്ചിൽപറഞ്ഞവണ്ണംനാമുറ്റമാതാപിതാക്കന്മാരെമുറ്റുംമാ
നിച്ചുകൊള്ളെണമെന്തെന്നാകിൽകെളവർനമ്മെജനിപ്പി
ച്ചമൂലമുന്നമവ്വണ്ണമാചാരംവിധെയംപിന്നെനാംമൊക്ഷമാ െ
ൎഗ്ഗനടപ്പാനായിനെർവഴികാട്ടിബൊധിപ്പിച്ചുകൊള്ളുംബൊധക
ന്മാരയുമത്രയുമല്ലഭൂപതിമാർനാടുവഴുന്നവരുംമാതാപിതാക്ക
ളായിത്തീരുകമൂലംനാമവരെല്ലാരയുംമനഃപൂൎവ്വമ്മാനിച്ചവർചൊന്ന
ബുദ്ധിഗ്രഹിച്ചുമെന്മയുള്ളൊരെന്നുവച്ചുവണങ്ങിയാചാരമൊ
രൊന്നിലായതുകാട്ടിക്കൊള്ളെണമിങ്ങിനെക്രിസ്തഭക്തന്മാർ
ക്രിസ്തനെപൊലെഇതുകല്പനാചാരംസുസ്ഥിരമാചരിച്ചീടുകവെണ
മപ്രകാരംഗ്രഹിക്കെണമിതെല്ലാം—ആറാമതിലരുൾചെയ്തപ്ര
കാരംപൊകായ്കനാംകുലചെയ്വതിനെന്നുംമാനസെപാപമാംകൊ
പവുംദ്വെഷമൂടെപരിഭവച്ചീളുന്നഭാവമെന്നിവപാൎപ്പാനിടംകൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/78&oldid=195023" എന്ന താളിൽനിന്ന് ശേഖരിച്ചത്