ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ല്ലാരുംദൈവെഷ്ടം മനഃതാഴ്മയൊടുംബഹുസന്തൊഷത്തൊടും
ചെയ്യുന്നുവിടാതെ കണ്ടവരെപ്പൊലെഭൂമിതന്നിൽവാണിടുന്നനാം
ദൈവെഷ്ടംചെയ്തുതീൎത്തിടെണമെന്നതുതന്നെകെവലമിതി
ൻകരുത്തെന്നിതുവൈദികനും—പ്രാൎത്ഥനായിതിൻപൊരുൾ
ചെൎത്തുചൊല്ലെണമെന്നുകെട്ടുബൊധകനെവംപറഞ്ഞാനതു
നെരംപരമണ്ഡലസ്ഥിതപ്രിയമംഗലതാതസകലഗുണാകര
ദൈവമെകനിഞ്ഞുനീത്വന്നാമം ഞങ്ങൾ്ക്കറിയിച്ചുതന്നതുമൂലമന്യ
ദുൎന്നാമങ്ങളെഎന്നുമെചിന്തിയാതെനിന്തിരുപരിശുദ്ധനാമംമാ
ത്രമെമുറ്റുമെമ്പൊറ്റീഗ്രഹിച്ചുകൊൾ്വാൻമനംതിരിച്ചുയെശുവി
ന്മൂലംനീ പ്രിയമക്കളായിഞങ്ങളെനീകൈക്കൊണ്ടുരാജ്യെത
വചെൎത്തിതുകരുണയാഇത്തരമെല്ലാംവിചാരിച്ചിനിഞങ്ങൾ
നിണക്കത്യന്തംകീഴടങ്ങിമക്കളെന്നതുപൊലെനടന്നുകൊൾ്വാനാ
ശാപെരുത്തമനസ്സിങ്ങുപരിചൊടനുഗ്രഹിച്ചരുളെണമെവിഭൊ
ഇനിമെലെഭിഹിതംപൈശാചമതുംപുനരിഹലൊകക്കാരുടെഅ
ഴുക്കുംമായമിവകലൎന്നചട്ടങ്ങളുംഞങ്ങളിലുണ്ടാകുന്നദുരഹങ്കാര
സാഹസൊന്നതഭാവമിവകലൎന്നുവരുമിഷ്ടമെന്നിവചെയ്തീടാ
തെ നിഖിലംദൊഷമെന്നുവെറുത്തുവിട്ടുഞങ്ങൾനിന്തിരുവടിഹി
ത കല്പനാചാരങ്ങളെഅമ്പൊടുപാഠംചെയ്തുഭക്തിവിശ്വാസാന്വി
തംസ്നെഹെനപരിഗ്രഹിച്ചീടുമാറനുഗ്രഹംപാരാതെനൽകെണമി
ങ്ങത്രെയുമല്ലവിഭൊനിന്തിരുവുള്ളംകണക്കെഅവചെയ്തീടുവാൻത
ന്നരുളെണംതവവിശുദ്ധാത്മാവും കൂടപരമണ്ഡലങ്ങളിൽമരു
വുമവർതവഹിതമെപ്പൊഴും മനഃതാഴ്മയാസസന്തൊഷംചെയ്തീ
ടുംവണ്ണംധരണീതലെമെവുംഞങ്ങൾമാതൃകയതുനൊക്കിപ്പിന്തുട
ൎന്നീടുവാനായി ഞങ്ങൾ്ക്കുദൈവബലംതന്നരുളെണമിത്ഥമിങ്ങിതി
ൻപൊരുളെന്നുചൊല്ലിനാൻപ്രബൊധകൻ— നാലാം പ്രാൎത്ഥ
നാകെൾ്വാനാഗ്രഹിച്ചതുനെരംകെളതുമെന്നുചൊല്ലിത്തുടങ്ങി
പുനരതുഞങ്ങൾക്കുദിനംപ്രതിനല്കുമാഹാരങ്ങളിലിന്നെക്കുള്ള
വഇന്നുനൽകെണമെന്നുനാലാം— ആഹാരംദിനമ്പ്രതിയുള്ളവ


12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/92&oldid=194999" എന്ന താളിൽനിന്ന് ശേഖരിച്ചത്