ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—7—

ഇക്ഷണംഇരിക്കും ഇക്ഷണംനീങ്ങും എന്നഅറിവാൻപാടില്ലാ
ത്തതുകൊണ്ടും നൊം എല്ലാവരും അല്പമെങ്കിലും വീഴ്ച വരു
ത്താതെ നമുക്കഎല്ലാവൎക്കും ശാശ്വതബന്ധുവായ ശിവന്റെ
അനുഗ്രഹത്തെ മുന്നിട്ടുംകൊണ്ട ൟ അരുമയുള്ള ദിവ്യൌഷ
ധമായ വലിയപുണ്യത്തെ അതിശീഘ്രത്തിൽ പ്രവെശിച്ചന
ടത്തെണ്ടതാകുന്നു.

൧൦൫൫ മെടം
൩൦൹

എന്നകൊയമ്പുത്തൂർഅഷ്ടാവധാനി
മതഖണ്ഡനവെങ്കിടഗിരിശാസ്ത്രി.


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/15&oldid=188550" എന്ന താളിൽനിന്ന് ശേഖരിച്ചത്