ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
228 പതിനൊന്നാം അദ്ധ്യായം
മീനാക്ഷിക്കുട്ടിയെപ്പറഞ്ഞയച്ചു പിന്നെയും അവിടെ
യിരുന്നു കുറേനേരം ഓരോവിഷയത്തെപ്പറ്റി ഗോപാ
ലമേനോനുമായി സംസാരിച്ചു ഏകദേശം പത്തമണിയാ
യെന്നുകണ്ടാറെ അവിടെനിന്ന എഴുനീറ്റു എല്ലാവരുംകൂ
ടി പൂമുഖത്തകടന്ന ഉടുപ്പമാറ്റി കുളികഴിപ്പാൻവേണ്ടി
മുറ്റത്തിറങ്ങി പടിഞ്ഞാറെ പടികടന്ന അതിലെതന്നെ
ചിറയിലേക്ക പോയി.
———