ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮

എന്നുകല്പിച്ചു–അപ്രകാരംഅവൻചെയ്തുഎല്ലാവരുടെനടുവി
ലുംകൂടികടന്നുപുറപ്പെടുമ്പൊൾ(മാ)മനുഷ്യൎക്കഇത്രഅധികാരം
നല്കിയദൈവത്തെപുരുഷാരത്തൊടഒന്നിച്ചുസ്തുതിക്കയുംചെ
യ്തു(ലൂ)–മുടവൻമാൻഎന്നപൊലെതുള്ളുംഎന്നവാഗ്ദത്തംനി
വൃത്തിയായിപൊൽ(യശ.൩൫,൬)

അന്നുപറീശന്മാരുടെവിരൊധംവിചാരിച്ചുയെശുപുറപ്പെ
ട്ടു തീരത്തുചെന്നുചുങ്കസ്ഥലത്തുകണ്ടഉലവിയെ(മാ.ലൂ)ശിഷ്യനാ
ക്കിവരിച്ചു–അവൻമുമ്പിൽകൂട്ടിയെശുവെകെട്ടനുസരിച്ച
വനുംഅന്നുമുതൽമത്തായി(മതത്ഥ്യ‌=ദെവദാനം)എന്നനാമം
ലഭിച്ചവനുംആകുന്നു(മത)–സകലവുംഉപെക്ഷിച്ചുതന്റെകൂട്ടരെ
വിടുംമുമ്പെഅവൻഒരുസദ്യകഴിച്ചുചുങ്കക്കാരൊടുംനാനാജാ
തിസംസൎഗ്ഗത്താലുംമറ്റുംഭ്രഷ്ടരായിപൊയപാപികളൊടുംയെ
ശുവുംഒരുമിച്ചിരുന്നുഭക്ഷിച്ചു–ആയ്തുപറീശന്മാർആക്ഷെ
പിച്ചുശിഷ്യരെശാസിച്ചപ്പൊൾ–വൈദ്യനെകൊണ്ടുസ്വസ്ഥന്മാ
ൎക്കല്ലദുസ്ഥന്മാൎക്കെആവശ്യംഉള്ളു–ഈഹീനന്മാൎക്കില്ലാത്തബ
ലികൎമ്മങ്ങൾനിങ്ങൾ്ക്കഉണ്ടുസത്യംഎങ്കിലുംദെവജ്ഞാനവുംക
രുണയുംകാണ്കയിൽപ്രസാദംഅധികംഉണ്ടു(ഹൊശ.൬,൬)–അ
തു നിങ്ങൾഇനിപഠിക്കെണ്ടതു(മത)–നീതിമാന്മാരെഅല്ലമാന
സാന്തരത്തിന്നായിപാപികളെവിളിപ്പാനത്രെഞാൻവന്നി
രിക്കുന്നുഎന്നുപറഞ്ഞു

കുറ്റംനൊക്കുന്നമറ്റൊരുപരിഷയുംഅവിടെഉണ്ടു–
സ്നാപകന്റെശിഷ്യന്മാർ(മത)തന്നെഗുരുതടവിൽഇരി
ക്കുന്നതുംഇസ്രയെൽശുദ്ധീകരണത്തിന്നുമുടക്കംവന്നതുംവി
ചാരിച്ചാൽസദ്യകൾഅല്ലഉപവാസംതന്നെവെണ്ടത്എന്നു
തൊന്നി–പറീശന്മാരും(മാലൂ)യെശുവെതാഴ്ത്തെണ്ടതിന്നു
അവരൊടു കൂടി ഉപവാസക്കുറവിനെശാസിച്ചു–എന്നാറെയെശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/116&oldid=189838" എന്ന താളിൽനിന്ന് ശേഖരിച്ചത്