ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

ൻനാമത്തിൽവന്നവൻനിങ്ങൾ‌്ക്കുബൊധിക്കായ്കകൊണ്ടുനിങ്ങൾസ്വ
നാമപ്രശംസികളായവരുടെ(൭,൧൮)കൈവശമായിപൊകും—
(അതിൻവണ്ണംകള്ളമശീഹമാർഎകദെശം൬൪ക്രമത്താലെഉദി
ച്ചുമാനത്തെയുംലൌകികത്തെയുംകൊതിക്കുന്നമനപ്പൊരുത്ത
ത്താൽഅവൎക്ക്എല്ലാവൎക്കുംആശ്രിതന്മാർലഭിക്കയുംചെയ്തു)-ത
ല്കാലതെജസ്സിനെആഗ്രഹിക്കുന്നവർആരുംവരുവാനുള്ളദെവ
തെജസ്സിനെവിശ്വസിക്കയുംപ്രാപിക്കയുംഇല്ല–

ഞങ്ങൾ‌്ക്കുപുതിയവെദംഒട്ടുംവെണ്ടാമൊശമതിഎന്നതിന്നു
ള്ളഉത്തരമൊഞാനല്ലനിങ്ങൾആശ്രയിക്കുന്നമൊശെതന്നെനി
ങ്ങളിൽകുറ്റംചുമത്തും അവന്റെചരിത്രവുംഉപദെശവുംഎല്ലാം
എനിക്കായിമുങ്കുറിയുംവാഗ്ദത്തവുംആകുന്നുവല്ലൊ-അവനെവി
ശ്വസിക്കാത്തവരായാൽഎന്നെഎങ്ങിനെവിശ്വസിക്കുംഎന്നു
തീൎച്ചപറഞ്ഞു–ആകയാൽനീകല്പനകളിൽനാലാമതിനെയും
ഒന്നാമതിനെയുംലംഘിച്ചുഎന്നതിന്നുനിങ്ങൾമുഴുവെദത്തെയുംലം
ഘിച്ചുഎന്നുംകൊല്ലുവാൻഭാവിച്ചതിന്നുഞാൻവിടാതെജീവിപ്പി
ച്ചുകൊണ്ടിരിക്കുംഎന്നുംഉത്തരംപറഞ്ഞതിനാൽഅവരെമിണ്ടാ
തെആക്കിവിരൊധംകൂടാതെപുറപ്പെട്ടുപൊകയുംചെയ്തു—

൨., സ്നാപകന്റെമരണശെഷം

൫൦൦൦ജനങ്ങളുടെഭൊജനം(മത.൧൪,മാ.൬,
൧൪-൫൬.യൂ.൯,൭-൧൭.യൊ ൬, ൧-൨൧)—

അന്നുശിക്ഷപറ്റാതെപ്രമാണികളുടെഹിംസാനിൎണ്ണയംവെണ്ടു
വൊളംഅറിഞ്ഞിട്ടുതന്നെയെശുഗലീലെക്കുമടങ്ങിവന്നതിബെൎയ്യ
നഗരത്തിന്റെസമീപത്തു(യൊ)എത്തിയപ്പൊൾസ്നാപകന്റെ
ശിഷ്യന്മാരുംഎത്തിഗുരുവിന്റെമരണംഅറിയിച്ചു(മത)–

അതിന്റെകാരണംഇടപ്രഭസ്നാപകനെകൊല്ലുവാൻ
വിചാരിച്ചപ്പൊൾപ്രജകൾഅവനെമാനിക്കുന്നത് ഭയപ്പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/137&oldid=189880" എന്ന താളിൽനിന്ന് ശേഖരിച്ചത്