ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

ട്ടടങ്ങി(മത)പിന്നെതാനുംഅവനെമഹാവിശുദ്ധൻഎന്നുശ
ങ്കിച്ചുതുടങ്ങിഹെരൊദ്യഎത്രനിൎബ്ബന്ധിച്ചിട്ടുംകൊല്ലുവാൻസമ്മ
തിക്കാതെബഹുമാനിച്ചുകൂടക്കൂടകെട്ടുചിലതിൽഅനുസരി
ച്ചുംതുടങ്ങി(മാ)-പിന്നെജന്മദിവസത്തിൽഹെരൊദാപരായ്യ
യിലുള്ളയൂല്യനഗരത്തിൽതന്റെമഹാന്മാൎക്കുംസഹസ്രാധി
പന്മാൎക്കുംഗലീലപ്രമാണികൾ‌്ക്കുംഒരുസദ്യകഴിച്ചപ്പൊൾവ്യഭി
ചാരിണിയുടെമകൾശാലയിൽവന്നുഒരുനാടകംതുള്ളികളി
ച്ചുഎല്ലാവൎക്കുംവിഭ്രമംവരുത്തിഇടപ്രഭുതന്റെരാജ്യത്തി
ന്റെപാതിയൊളംവരിച്ചാലുംതരാംഎന്നുസത്യംചെയ്തു-ഉടനെ
അവൾഅമ്മയൊടുചൊദിച്ചുമടിയാതെവന്നുഒരുതളികമെൽസ്നാ
പകന്റെതലഎന്നുവരിച്ചുഅവൻവിഷാദിച്ച്എങ്കിലുംമഹാ
ജനങ്ങളെശങ്കിച്ചുഘാതകനെമകൈർകൊട്ടയിൽഅയച്ചു
തലയെഅറുത്തുകൊടുപ്പിക്കയുംചെയ്തു-യൊഹനാൻകൎത്താ
വിന്റെവഴികളിൽഇടറാതെയെശുവൊടുള്ളസമാധാനത്തി
ൽഉറങ്ങിപ്പൊയിഎന്നുവിചാരിപ്പാൻസംഗതിഉണ്ടു മുമ്പെ
യെശുവിൽഅസൂയഭാവിച്ചശിഷ്യന്മാർഗുരുവെമറചെയ്തശെഷം
വന്നുവസ്തുതഅറിയിച്ചുഉത്തമന്മാർഅന്നുമുതൽയെശുവെ
അനുഗമിച്ചിട്ടുണ്ടായിരിക്കും–

അവരെകൂടാതെപന്തിരുവരുംയഹൂദഗ്രാമങ്ങളിലുള്ള
യാത്രയെതികെച്ചുയെശുവൊടുചെൎന്നുവന്നു(മാ)-ആമരണവ
ൎത്തമാനംകെട്ടിട്ട്അധികംബദ്ധപ്പെട്ടുദുഃഖത്തിന്നുപരിശാന്തിഅ
ന്വെഷിച്ചുവൊഎന്നറിയുന്നില്ല–അവർചെയ്തതുംപറഞ്ഞതും
ഒക്കയുംനല്ലഅവസരംകിട്ടാതെചുരുക്കിബൊധിപ്പിച്ചപ്പൊൾ
യെശുഅവരൊടുകൂടഎകാന്തത്തിൽപൊയിആശ്വസിപ്പാൻനി
ശ്ചയിച്ചു(മാ)-മുന്നടപ്പവന്റെമരണംതനിക്കുംമരണത്തിന്നായി
ഒരുങ്ങിഇരിപ്പാൻഒരുദെവവിളിപൊലെആയി—

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/138&oldid=189882" എന്ന താളിൽനിന്ന് ശേഖരിച്ചത്