ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

കഴിഞ്ഞപ്പൊൾ(പുലരുവാൻ൭നാഴിക)അവർഅത്യന്തംക
ഷ്ടിച്ചു-ഒരുകാതംദൂരംവലിച്ചപ്പൊൾ(യൊ)യെശുഅവരുടെസ
ങ്കടംകണ്ടുതിരമാലമെൽകൂടിനടന്നടുത്തുവന്നു(യൊബ.൯,൮)
പടകൊടുസമീപിച്ചുപടിഞ്ഞാറൊട്ടുമുൻകടപ്പാൻഭാവംകാട്ടി
യതു(മാ)കണ്ടുഎല്ലാവരുംനൊക്കിഭയപ്പെട്ടുപ്രെതംഎന്നുനി
നച്ചുനിലവിളിച്ചു(മത)-എന്നാറെഅവൻഞാൻതന്നെആ
കുന്നുഎന്നുചൊല്ലിധൈൎയ്യംകൊളുത്തിയപ്പൊൾഅവർഅവ
നെപടകിൽകരെറ്റുവാൻഇഛ്ശിച്ചു(യൊ)–കെഫാവൊനീആകു
ന്നുഎങ്കിൽവെള്ളത്തിന്മെൽനടപ്പാൻകല്പനതരെണംഎന്നു
ചൊദിച്ചു-വാഎന്നുകെട്ടഉടനെവെള്ളത്തിൽഇറങ്ങിനടന്നു-പി
ന്നെകൊടുങ്കാറ്റ്അതിക്രമിച്ചാറെഅവൻസംശയിച്ചുനീന്തിമു
ങ്ങുവാനുംതുടങ്ങികൎത്താവെരക്ഷഎന്നുവിളിച്ചുയെശുവുംഅവ
നെകൈപിടിച്ചുഎന്തിന്നുസംശയിച്ചുഎന്നുശാസിച്ചു(മത)ഒ
രുമിച്ചുപടകിൽഎറുകയുംചെയ്തു-ഉടനെകാറ്റുംശമിച്ചുശിഷ്യന്മാ
ർമുമ്പെത്തഅതിശയംഹൃദയകാഠിന്യംനിമിത്തംവിചാരിയാത്ത
വരായശെഷം(മാ)ഇതിനാൽമനസ്സുരുകിദെവപുത്രഎന്നുവ
ണങ്ങിസ്തുതിച്ചു-പിന്നെനൊക്കിയപ്പൊൾഗലീലകരെക്ക്എത്തി
എന്നുകാണ്കയുംചെയ്തു—(യൊ)

(മത.മാ)പുലൎന്നശെഷംആദെശക്കാർഅവനെഅറിഞ്ഞു
ബദ്ധപ്പെട്ടുഎല്ലാദിക്കിൽനിന്നുംദീനക്കാരെവരുത്തിഅവൻക
ടക്കെണ്ടുന്നചിലഅങ്ങാടികളിൽഇരുത്തിവസ്ത്രംതൊടുവാൻസമ്മതം
വാങ്ങിതൊട്ടവർഎല്ലാവരുംസൌഖ്യംആകയുംചെയ്തു—

൩.,കഫൎന്നഹൂംപള്ളിയിലെകഠിനവ
ചനത്താൽശിഷ്യരെഅരിച്ചെടുത്തതു(യൊ.൬)

യെശുവിൻസ്നാനത്തിന്നുംകഷ്ടാനുഭവത്തിന്നുംഇടയിൽഉള്ളസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/141&oldid=189889" എന്ന താളിൽനിന്ന് ശേഖരിച്ചത്