ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

ണ്ടുപൊന്നിട്ടുംവിശ്വസിക്കാത്തവരാകയാൽഅതിൽഎത്തുക
യില്ലദൈവംവിധിച്ചവർഅതിൽഎത്തുകെഉള്ളുഎന്നാൽസൎവ്വ
ലൊകത്തിന്നല്ലപക്ഷെതലയെഴുത്തുള്ളവൎക്കത്രെഗുണംഎന്നു
നിരൂപിക്കെണ്ടാ-വരുന്നവനെഒക്കെയുംഞാൻകൈക്കൊള്ളും
ഞാൻസ്വൎഗ്ഗത്തിൽനിന്ന്ഇറങ്ങിവന്നത്പിതാവിന്റെഇഷ്ടംനിവൃ
ത്തിപ്പാനത്രെ-ആദെവെഷ്ടംഎന്തെന്നാൽഎനിക്കതരുന്നത്
ഒന്നുംകളയരുത്എന്നുവെണ്ടാഅതുപുനരുത്ഥാനത്തൊളംജീ
വിപ്പിച്ചുംമഹത്വംവരുത്തിയുംപൊരെണംഎന്നത്രെഇപ്ര
കാരംയെശുഡംഭികളെപ്രജകൾആക്കുവാൻകഴിയാത്തത്എ
ന്നുംസാധുക്കൾആരായാലുംതനിക്കകൊള്ളാംഎന്നുംഅവരെ
നിത്യംപൊറ്റുംഎന്നുംഉരെക്കയുംചെയ്തു–

ഞാൻജീവാഹാരമായിസ്വൎഗ്ഗത്തിൽനിന്നുവന്നുഎന്നതു
പറീശന്മാർമുതലായപള്ളിക്കാർപലരുംകെട്ടുക്രുദ്ധിച്ചുഅവ
ന്റെഅഛ്ശൻയൊസെഫല്ലൊഎന്നുപിറുപിറുത്തുതുടങ്ങി-അതി
ന്നായിയെശുപള്ളിയിൽപ്രസംഗിച്ചു(൪൧—൫൧)മനുഷ്യരുടെ
വെവ്വെറെതൎക്കത്താലുംവാദത്താലുംഒന്നുംവരാഅവർദെവൊ
പദിഷ്ടരാകുംഎന്നുള്ളവാഗ്ദത്തപ്രകാരം(യശ.൫൪,൧൩-യി
റ.൩൧,൩൩ഽ)പിതാവിന്റെമൃദുശബ്ദംകെട്ടുമനുഷ്യർഅല്ലപി
താവ് വലിക്കുന്നതത്രെഅനുസരിച്ചുനടക്കെണ്ടത്-അപ്രകാരം
ആചരിക്കുന്നവൻഎല്ലാംഎന്റെഅടുക്കൽവരും-ആദെവ
പാഠംതന്നെപഠിച്ചാൽഗുരുവെകെൾ്ക്കയുംഅവൻവലിക്കുന്ന
ത്ഗ്രഹിക്കയുംഅല്ലാതെകാണ്മാൻസംഗതിവരികയില്ല-നിത്യം
പിതാവിൻപക്കൽഇരിക്കുന്നവനത്രെപിതാവെകാണുന്നു-എ
ങ്കിലുംഅവനെകാണുവൊളംവൎദ്ധിക്കുന്നനിത്യജീവൻഎന്നെ
അനുഭവിക്കുന്നവിശ്വാസിക്കുലഭിക്കും—ആകയാൽഞാൻ
ജീവാഹാരംഎന്നുള്ളതിന്റെഅൎത്ഥമാവിത്-മന്നതിന്നവ
18

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/143&oldid=189893" എന്ന താളിൽനിന്ന് ശേഖരിച്ചത്