ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭

ഇപ്രകാരംഅരുളിച്ചെയ്തു-(ആയ്തുതിരുവത്താഴത്തിന്നുമാത്രംകൊ
ള്ളിച്ചാൽഅൎത്ഥത്തെഞെരുക്കികുറെച്ചുവെക്കുന്നു)—

എന്നത്എല്ലാംകെട്ടുശിഷ്യന്മാരായിഅനുഗമിച്ചവർപല
രുംവാക്കിന്റെസ്ഥൌല്യംനിമിത്തവും(൩മൊ.൭,൨൭)തന്നെത്താ
ൻഎല്ലാവൎക്കുംപുലൎച്ചയ്ക്കഅത്യാവശ്യമാക്കിയനിമിത്തവുംഅ
ധികംപിറുപിറുത്തു(൬൦—൬൬)-എന്നാറെയെശുപറഞ്ഞുമനുഷ്യ
പുത്രൻസ്വൎഗ്ഗാരൊഹണംചെയ്യുന്നതുനിങ്ങൾസത്യാത്മാവിനാൽകണ്ട
ല്ലാതെഈഇടൎച്ചതീരുകയില്ല-പുത്രൻനമ്മുടെഅരിഷ്ടതയിൽഇ
റങ്ങിവന്നതുംനമുക്കായികയറിയതുംആത്മാവെഒഴുക്കുന്നതിനാ
ൽതിരികെവന്നുപൊറ്റുന്നതുംആത്മികന്മാരെഅറിയുന്നുള്ളു-ജ
ഡംഅപ്പംമന്നമുതലായത്എല്ലാംആത്മാവെഒഴിച്ചുനിസ്സാരമ
ത്രെഎന്റെആത്മാവ്അതിനെജീവിപ്പിച്ചുസാരമാക്കുവാൻ
പൊരും-ൟപറയുന്നവചനങ്ങളുംജീവനുംആത്മാവുംആയിവി
ശ്വാസികളെപിടിച്ചുവലിച്ചുജീവിപ്പിച്ചുപൊറ്റുന്നുണ്ടു-ജീവാഹാ
രത്തിന്റെഒർഅനുഭവംഅതിനാൽഇന്നുംആരംഭിച്ചിരിക്കുന്നു-വി
ശ്വാസമില്ലാത്തവരൊപിതാവിന്റെആകൎഷണത്തിന്ന്ഇടം
കൊടുക്കാത്തവർഅത്രെ(൪൪)-എന്നുകെട്ടാറെപലരുംഇടറിഅ
വന്റെസംസൎഗ്ഗംവിട്ട്അകന്നുപാൎത്തു–

അതിനാൽകൎത്താവ്ഒട്ടുംഭ്രമിയാതെപന്തിരുവരിലുംഒ
രുവൻദ്രൊഹിയായിവൎദ്ധിക്കുന്നുഎന്നറിഞ്ഞുഅവരെപാറ്റു
വാൻഒന്നുപറഞ്ഞു(൬൬—൭൧)-കാരണംതനിക്ക്ശെഷിച്ചകാ
ലത്തിന്നകംസമ്മിശ്രസംഘങ്ങളെഅല്ലപിതാവിന്റെമൃദുശബ്ദ
ത്തെചെവികൊണ്ടുമരണംവരെഅനുഗമിക്കുന്നവിശുദ്ധസഭ
യെചെൎപ്പാൻഅത്യാവശ്യമായിതൊന്നി-നിങ്ങൾ്ക്കുംപൊവാൻ
മനസ്സില്ലയൊഎന്നതിന്നുകെഫാവിശ്വാസത്തിൽഉറെച്ചുഞങ്ങ
ൾഎവിടെപൊകെണ്ടുനീനിത്യജീവന്റെവചനങ്ങൾഉള്ളവൻത

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/145&oldid=189897" എന്ന താളിൽനിന്ന് ശേഖരിച്ചത്