ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

ൎമ്മമല്ലഎന്നും,സ്വതവെവെപ്പുകളെസങ്കല്പിച്ചുആചരിപ്പിച്ചുപരന്മാ
രെഹെമിക്കുന്നവരത്രെശബ്ബത്തെലംഘിക്കുന്നവർഎന്നുംവന്നു
വല്ലൊ–

പിറ്റെശബ്ബത്തിൽ(ലൂ-എപ്രീൽ൩൦)മറ്റൊര്ഊരിൽപ
ള്ളിയിൽപഠിപ്പിപ്പാൻചെന്നപ്പൊൾവലങ്കൈശോഷിച്ചഒരുവാ
തരൊഗിയെകണ്ടു-അവൻകല്ക്കൊത്തിഎന്നുംഇനികഴിച്ചലിന്നു
ഇരക്കാതെഇരിക്കെണ്ടതിന്നുകൈയെസൌഖ്യമാക്കെണംഎ
ന്നുയാചിച്ചുഎന്നുംഒരുപഴമഉണ്ടു-പരീശന്മാരുംവൈദികരുംകുറ്റം
കാണെണ്ടതിന്നുവളരെസൂക്ഷിച്ചുനൊക്കി(മാ)ഒടുക്കംശബ്ബത്തിൽ
രൊഗശാന്തിവരുത്തുന്നതുന്യായമൊഎന്നുചൊദിച്ചു(മത)-നിങ്ങൾആ
രുംകിണറ്റിൽവീണആടിനെശബ്ബത്തിൽതന്നെകരെറ്റുകഇ
ല്ലയൊ-ആടുംമനുഷ്യനുമായിതമ്മിൽവളരെഭെദമല്ലൊ(മത)
എന്നുയെശുപറഞ്ഞു-ദീനക്കാരനെനടുവിൽവിളിച്ചുനിറുത്തിശബ്ബ
ത്തിൽഗുണംചെയ്കയൊദൊഷംചെയ്കയൊജീവനെരക്ഷിക്ക
യൊകൊല്ലുകയൊഎതുന്യായംഎന്നുചൊദിച്ചു-അവർരൊഗിയി
ൽഒട്ടുംകരുണയില്ലാതെയെശുവിങ്കൽഹിംസ്രന്മാരാകകൊ
ണ്ടുകുലപാതകർഎന്ന്ഒരുബൊധത്തൊടെനാണിച്ചുമിണ്ടാതെ
ഇരുന്നു(മാ)-യെശുവുംഅവരുടെമാറാത്തഹൃദയകാഠിന്യംനിമി
ത്തംവളരെദുഃഖിച്ചുകൊപത്തൊടെഎല്ലാവരെയുംക്രമെണനൊ
ക്കി(ലൂ)വ്യാധിതനൊടുകൈനീട്ടുകഎന്നുകല്പിച്ചുസൌഖ്യമാക്കി.
പറീശന്മാരൊഭ്രാന്തന്മാരെപൊലെപുറപ്പെട്ടു(ലൂ)ഹെരൊദാവിൻ
ആളുകളൊടും(മാ)നിരൂപിച്ചുഅവനെനിഗ്രഹിക്കെണംഎന്നും
(മത)എന്തെല്ലാംചെയ്യെണംഎന്നും(ലൂ)ശബ്ബത്തിൽതന്നെമ
ന്ത്രിക്കയുംചെയ്തു—

(മത)ആയ്തുയെശുഅറിഞ്ഞുവാങ്ങിപൊയിപുരുഷാരങ്ങൾ
പിൻചെന്നാറെഅവരിൽരൊഗികളെസൌഖ്യമാക്കിതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/148&oldid=189903" എന്ന താളിൽനിന്ന് ശേഖരിച്ചത്