ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

വെളിപ്പെടുത്തരുത്എന്ന്അമൎച്ചയായികല്പിച്ചയച്ചു-മശീഹ
ഘൊഷംകൂടാതെതന്റെപ്രജകളിൽസഞ്ചരിപ്പതിന്നു യശ൪൨,൧
—൪-തന്നെദൃഷ്ടാന്തമായി-യഹൊവാദാസനല്ലൊഎതിരികളൊ
ടുവാദിപ്പാനുംനിലവിളിക്കുന്നവരൊടുഎതിരെവിളിപ്പാനുംപൊകാ
തെചതഞ്ഞതുംതാണതുംഎല്ലാംമനസ്സലിഞ്ഞുനൊക്കിമെല്ലെ
രക്ഷിച്ചുകൊണ്ടുന്യായവിധിയെപതുക്കെജയത്തൊളംനടത്തിഹൃദ
യങ്ങളെയുംദ്വീപിലെജാതികളെയുംക്രമത്താലെഅടക്കിസ്വനാ
മത്തിൽആശ്രയിപ്പിക്കും-ആകയാൽയെശുശത്രുക്കളിൽനിന്നു
തെറ്റിയാൽഅവരെപകെച്ചുംവെറുത്തുംകൊണ്ടല്ലഇപ്പൊൾഞെ
രുങ്ങിയവരിൽജീവശക്തികളെഇട്ടുമങ്ങിക്കത്തുന്നതിന്നുഎണ്ണപ
കരെണംഎന്നുംവിരൊധികൾചതഞ്ഞുകിടക്കുംനെരത്തെകാത്തു
പൊറുത്തുഅവരെയുംരക്ഷിപ്പാൻനൊക്കെണംഎന്നുംതന്മെൽ
ഉള്ളആത്മനിയൊഗത്തെഅനുസരിച്ചിട്ടത്രെചെയ്തതു–

൫, ഗാലീല്യപറീശന്മാരൊടുള്ളമഹായുദ്ധ
ദിവസം (മത.൧൨,൨൨-അ ൧൩-മാ.
൩,൨൦-൩൫.ലൂ.൮,൧൮-൨൧,൧൪-അ ൧൨)

അനന്തരം(കഫൎന്നഹൂമിൽഎന്നുതൊന്നുന്നു)വലിയപുരുഷാരം
കൂടിയപ്പൊൾ(മാ)പിശാചിന്റെകഠൊരകെട്ടിനാൽകുരുടനും
ഊമനുംആയൊരുമനുഷ്യനെയെശുസൌഖ്യമാക്കിജനങ്ങൾസ്തം
ഭിച്ചുഇവൻദാവിദ്പുത്രനല്ലൊഎന്നുപറകയുംചെയ്തു-(മത)–എ
ന്നാറെയരുശലെമിൽനിന്നുവന്നവൈദികന്മാർധൈൎയ്യംവരു
ത്തുകയാൽ(മാ)പറീശർയെശുവിന്നുജനരഞ്ജനഇല്ലാതെആക്കു
വാൻഉത്സാഹിച്ചുഗൂഢമായല്ല(മത.൯,൩൪) പരസ്യമായിതന്നെ
ഇവനിലുള്ള(മാ)ബെൾജബൂലെകൊണ്ടല്ലാതെഭൂതങ്ങളെഅ
കറ്റുകയില്ലഎന്നുദുഷിച്ചുകൊണ്ടിരുന്നു-അപ്പൊൾയെശുആത്മ
ശക്തിയാൽഅവരെവിളിച്ചു-സാത്താൻതന്നെത്താൻഎങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/149&oldid=189906" എന്ന താളിൽനിന്ന് ശേഖരിച്ചത്