ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

മൂന്നുരാപ്പകൽ ഭൂമിയുടെഉള്ളിൽമറഞ്ഞുനിന്നശെഷം(മത)മനുഷ്യപു
ത്രന്റെൟജാതിക്ക്അടയാളമായിഎഴുനീല്ക്കും–എങ്കിലുംനിന്നവയിൽ
കണ്ടതുപൊലെഅനുതാപഫലങ്ങൾഇങ്ങുകാണുമാറില്ലകഷ്ടം–ആ
കയാൽന്യായവിധിയിൽആനഗരക്കാരുംശബാരാജ്ഞിയും(൧രാ.
൧൦,൧)ഈമൂഢജാതിക്കുകുറ്റംവിധിക്കും—(മത)അശുദ്ധാത്മാവ്‌മ
നുഷ്യനെവിട്ടശെഷംമരുഭൂമികളിൽഉഴന്നുആശ്വാസംകാണാഞ്ഞു
മടങ്ങിവരുവാൻതക്കംനൊക്കുന്നു–എന്നാൽസ്ഥലംഅടിച്ചുതളിച്ചും
അലങ്കരിച്ചുംകാണുമ്പൊൾഉടയവന്റെപ്രമാദംനിമിത്തംദുരാത്മാ
വ്തനിയെഅല്ലഅധികംദൊഷസൂക്ഷ്മമുള്ള൭ആത്മാക്കളെകൂട്ടി
കൊണ്ടുഅകത്തുപ്രവെശിക്കുന്നു–ആയാളുടെആദിയെക്കാൾഅന്തം
വല്ലാത്തതാകും–ഇപ്രകാരംയഹൂദൎക്കമുമ്പിൽഉണ്ടായി–ബിംബാൎച്ചനാ
ദൊഷംബാബെല്യബാധയാലുംദെവകരുണയാലുംമാറിയശെഷം
കപടഭക്തിമുതലായപറീശദുരാത്മാക്കൾനുഴഞ്ഞു–പിന്നെയെശുപി
ശാചിൻകെട്ടുകളെപലവിധംഅഴിച്ചുസ്വാതന്ത്ര്യംവരുത്തിയപ്പൊൾ
ആവിടക്കുകരുന്തലഅതിസൂക്ഷ്മപിശാചുകൾ്ക്കതക്കവാസസ്ഥലമായ്തീ
ൎന്നു—

(ലൂ)യൊനാശലൊമൊൻഎന്നവരെക്കാളുംഞാൻവലിയവനെ
ന്നുള്ളആത്മപ്രശംസയാൽഅതിശയംതൊന്നിയപ്പൊൾയെശു–വിളക്കുള്ളവൻഅതിനെവിളക്കുതണ്ടിന്മെൽവെച്ചുവരുന്നവൎക്കപ്രകാ
ശിപ്പാറാക്കും(മത.൫,൧൫)എന്നുപറഞ്ഞാറെ–നിന്റെവെളിച്ചംപല
ൎക്കുംപ്രകാശിക്കാത്തത്എന്തുഎന്നുചൊന്നതിന്നുവെളിച്ചത്തെകാണ്‌മാ
ന്തക്കകണ്ണുംവെണമെന്നു(മത,൬,൨൨എന്നപൊലെ)വിവരമായി‌ഉ
പദെശിച്ചു–

ഇപ്രകാരംനിശ്വസിക്കുന്നശത്രുക്കൾ്ക്കുംചഞ്ചലിക്കുന്നപുരുഷാര
ങ്ങൾ്ക്കുംയെശുഎകനായിധൈൎയ്യത്തൊടെഎതിരിടുമ്പൊൾഅവന്റെവീ
ട്ടുകാർആയ(മാ)സഹൊദരന്മാരുംഅമ്മയുംതാനും(മത)അവൻഭ്രാ


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/152&oldid=189912" എന്ന താളിൽനിന്ന് ശേഖരിച്ചത്