ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

ന്തനായപ്രകാരംകെട്ടു(മാ)പ്രാണരക്ഷെക്കുഭയപ്പെട്ടുഅവനെവ
ലിച്ചുകൊണ്ടുപൊവാൻവിചാരിച്ചുതിങ്ങിയപുരുഷാരംനിമിത്തംഅവ
നൊളംകടപ്പാൻകഴിഞ്ഞതുംഇല്ല(ലൂ)‌–ആകയാൽഅവൻപറയുമ്പൊ
ൾതന്നെഅമ്മയുംസഹൊദരരുംപുറത്തുനിന്നുവിളിക്കുന്നുഎന്നവൎത്തമാനം
കെട്ടാറെ‌യെശുകാരണംവിശ്വാസക്കുറവത്രെഎന്നറിഞ്ഞുപരീക്ഷ
യെജയിച്ചുഎന്റെകുഡുംബംആർഎന്നുചൊല്ലികൈനീട്ടിശിഷ്യ
ന്മാരെവെവ്വെറെനൊക്കിഇവരത്രെഎനിക്ക്അമ്മയുംസഹൊദരന്മാ
രുംദൈവവചനംകെട്ടു(ലൂ) സ്വൎഗ്ഗീയപിതാവിന്റെഇഷ്ടംചെയ്യുന്ന
തിനാലല്ലാതെഎനിക്ക്‌മനുഷ്യബന്ധംഒന്നുംസ്ഥിരമാകയില്ലഎന്നും
സഹൊദരന്മാരുടെസംശയത്തിന്നുഅന്നുശിഷ്യരുടെഇളകാത്തഅനു
സരണത്താൽആശ്വാസംഉണ്ടുഎന്നുംഎല്ലാവരുംകെൾ്ക്കെഅറിയിച്ചു—

(ലൂ)അതിനാൽജനങ്ങളിൽവിസ്മയംഅധികംഉണ്ടായപ്പൊൾ
നിന്നെവഹിച്ചഗൎഭവുംനീകുടിച്ചമുലയുംധന്യമത്രെഎന്നഒരുസ്ത്രീവി
ളിച്ചുപറഞ്ഞു–അതുസത്യംഎങ്കിലുംമറിയദെവവചനത്തെകെട്ടുസൂ
ക്ഷിച്ചതിനാൽഅത്രെധന്യഎന്നുംഅവളുടെഭാഗ്യംമനസ്സുള്ളവൎക്ക
എല്ലാവൎക്കുംകിട്ടുവാൻസംഗതിഉണ്ടെന്നുംമറീയാസ്തുതിപ്രമാണമല്ലദെ
വവചനംനിത്യപ്രമാണംഎന്നുംകാട്ടെണ്ടിവന്നു–

(ലൂ)യെശുവെതാഴ്ത്തുവാൻ‌ശത്രുക്കൾ്ക്കു സംഗതിവരായ്കകൊണ്ടുഒ
രുപറീശൻ‌ഉപായം‌വിചാരിച്ചുതിരക്കുനിമിത്തം വീട്ടിൽ‌പൊയി(ഉ
ച്ചെക്കു)ഭക്ഷിപ്പാൻ‌പാടില്ലല്ലൊ(മാ.൩,൨൦)അടുക്കെ‌എന്റെഭവന
ത്തിൽ‌ചെന്നുകത്തൽ‌അടക്കാം‌എന്നുചൊല്ലിവീട്ടിൽ‌വരുത്തുകയും
ചെയ്തു–ശത്രുക്കൾ‌ഒറ്റുനൊക്കുന്നതുയെശു‌അറിഞ്ഞുസ്നാനംചെയ്യാതെ
ഉടനെ‌ഇരുന്നു–ഒർ‌അപ്പം‌മാത്രം‌തിന്നാലും‌മുമ്പെകൈകളെനരിയാ
ണിയൊളവും‌തിന്നതിൽ‌പിന്നെനരിയാണിതൊട്ടുവിരലൊളവുംക
ഴുകെണം‌എന്നു‌മൂപ്പന്മാരുടെവെപ്പുതന്നെ–ആകയാൽ‌പറീശൻ‌ഭ്രമി
ച്ചപ്പൊൾ‌യെശു‌ഉള്ളം‌തുറന്നുശാസിപ്പാൻ‌തുടങ്ങി—കിണ്ണംകിണ്ടിമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/153&oldid=189914" എന്ന താളിൽനിന്ന് ശേഖരിച്ചത്