ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

ഒരുവൎഷത്തെതാമസംസാധിച്ചു–പിന്നെമശീഹയെകൊന്നതിനാൽഇ
സ്രയെലെവെട്ടിക്കളവാൻഅവൻതാൻസമ്മതിക്കയുംചെയ്തു—

അനന്തരംഒരുപള്ളിയിൽപഠിപ്പിക്കുമ്പൊൾ൧൮വൎഷംകൂനി
യായസ്ത്രീയെകണ്ടുഅവളിൽഉള്ളപിശാചബന്ധംവചനത്താൽഅഴി
ച്ചുപിന്നെരൊഗത്തെയുംഹസ്താൎപ്പണത്താലെമാറ്റിഅവളുംഅബ്രഹാമി
ൻപുത്രിക്കുയൊഗ്യമാകുംവണ്ണംയഹൊവയെസ്തുതിച്ചു–പള്ളിപ്രമാണിയെ
ശുവെകുറിച്ചുധൈൎയ്യമില്ലാതെജനങ്ങളെശാസിച്ചുപ്രാണഭയംചെലാ
ചെലാശാന്തിഈമൂന്നിൽഅല്ലാതെചികിത്സിപ്പാൻശബ്ബത്തആകാ൬ആ
ഴ്ചമതിഎന്നുള്ളപാരമ്പൎയ്യവാക്കുപറഞ്ഞപ്പൊൾയെശുഎതിൎത്തു-വ്യാജ
ക്കാരശബ്ബത്തിൽകന്നുകാലികളെവെള്ളംകൊടുപ്പാൻകെട്ടഴിക്കുന്നില്ല
യൊ-സാത്താൻ൧൮വൎഷംമുഴുവൻബന്ധിച്ചിട്ടുള്ളസഹൊദരിയെഇന്നുത
ന്നെഅഴിക്കെണ്ടതല്ലയായിരുന്നുവൊ-എന്നുകെട്ടാറെവിരൊധികൾ
എല്ലാവരുംനാണിച്ചുപുരുഷാരംസന്തൊഷിക്കയുംചെയ്തു–

൭.യരുശലെമ്യദൂതരൊടുപറഞ്ഞഉത്തരവുംകനാനതി
രൊളംയാത്രയായതും(മത.൧൫, മാ.൭,൧-൮-൧൦)

യെശുപെന്തകൊസ്തകാലത്തുംയരുശലെമിൽവരാഞ്ഞപ്പൊൾഅവി
ടത്തെവൈദികന്മാർഅധികംതാമസിയാതെഗലീലെക്ക്ആൾനിയൊ
ഗിച്ചുനിന്റെശിഷ്യന്മാർ(സ്നാനംചെയ്യാതെ)പടുകൈകളെകൊണ്ടുഅപ്പം
ഭക്ഷിച്ചുമൂപ്പന്മാരുടെസമ്പ്രദായങ്ങളെലംഘിച്ചുകാണുന്നത്എന്തുഎ
ന്നുചൊദിപ്പിക്കയുംചെയ്തു–കൈകൾ്ക്കുംഅങ്ങാടിയിൽനിന്നുമെടിച്ച
സാധനങ്ങൾ്ക്കുംകിണ്ണംകിണ്ടിപലകമുതലായവറ്റിന്നുംനാനാസ്നാനവുംഅ
ത്യാവശ്യംഎന്നുപറീശന്മാൎക്ക്ഒരുവെപ്പുണ്ടു-യെശുപ്രീതിയായിട്ടുചൊദി
ച്ചുനിങ്ങളൊസമ്പ്രദായങ്ങളെപ്രമാണിച്ചുദെവധൎമ്മത്തെതള്ളുന്നത്എ
ന്തു-മാതാപിതാക്കന്മാരെബഹുമാനിക്കഎന്നുംഅവരെബഹുമാനിച്ചാ
ൽഅനുഗ്രഹംഉണ്ടുദുഷിച്ചുപറയുന്നവൻമരിക്കെണംഎന്നുംദൈവം
മൊശമൂലമായികല്പിച്ചിരിക്കെ-ഒരുത്തൻഅഛ്ശന്നൊഅമ്മെക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/158&oldid=189924" എന്ന താളിൽനിന്ന് ശേഖരിച്ചത്