ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

മുതലായചദുക്യരും(മാ)അവനെപരീക്ഷിപ്പാൻഒന്നിച്ചുചെരുകകൊ
ണ്ടുയെശുവൈരവൎദ്ധനവിചാരിച്ചുആത്മാവിൽഞരങ്ങിഹൊമായാഭ
ക്തിക്കാരെഈകാണുന്നആകാശത്തിലെകുറികളെനിങ്ങൾകണ്ടുവക
തിരിച്ചുലക്ഷണംപറയുന്നുകാലലക്ഷണങ്ങളെയുംഹൃദയക്കുറികളെ
യുംനിങ്ങൾവിവെചിക്കുന്നില്ലതാനും-പഴയനിയമത്തിന്റെസായങ്കാ
ലംയെശുജനനത്താൽനല്ലചെമ്മാനമായിവന്നിട്ടുംഇനിതെളിവുവരും
എന്ന്ആരുംഊഹിച്ചില്ല-പുതുനിയമത്തിലെഉഷസ്സിന്നുചെമ്മാനവും
മൂടലുംവരുവാൻതുടങ്ങീട്ടുംന്യായവിധിയാകുന്നകൊടുങ്കാറ്റ്അണയു
ന്നപ്രകാരംനിങ്ങൾഅറിയുന്നതുംഇല്ല-അതുകൊണ്ടുപുറജാതികൾ്ക്ക
സമമായഈജാതിക്കയൊനാസമമായഅടയാളംമാത്രംകാണായി
വരും(മത)-എന്നുചൊല്ലിഅവരെവിട്ടുപടകെറിതിരികെകിഴക്കെ
കരെക്ക്ഓടുകയുംചെയ്തു(മാ)

ഇപ്രകാരംദെശഭ്രഷ്ടർഎന്നപൊലെഗലീലയിൽനിന്നുഓടിപ്പൊ
യപ്പൊൾയെശുപറീശചദുക്യന്മാരുടെപുളിച്ചമാവ്പറ്റാതിരിപ്പാൻസൂ
ക്ഷിക്കെണ്ടുഎന്നുകല്പിക്കയാൽമിസ്രയിൽനിന്നുപുറപ്പെടുന്നവൎക്ക
തക്കശുദ്ധിയെചൊദിച്ചു(൨മൊ.൧൨,൧൫. ഽഽ.൧കൊ.൫)ആ
കാശചിഹ്നംസ്വസ്ഥവാസംമുതലായപ്രപഞ്ചാശകളുംഇനിവെണ്ടാ
കെവലംപുറപ്പാടിന്നായിഒരുമ്പെടെണംഎന്നുസൂചിപ്പിക്കയുംചെയ്തു-ശി
ഷ്യന്മാർഅതുഗ്രഹിയാതെഇനിമെൽആകള്ളരൊടുകൊള്ളക്കൊടുക്കയും
അരുത്എന്നുനിരൂപിച്ചുപിന്നെപടകിൽഒർഅപ്പമെഉള്ളുഎന്നു
കണ്ടു(മാ)പക്ഷെനാംഅപ്പങ്ങളെകൊണ്ടുവരായ്കയാൽആയിരിക്കും
എന്നുവിചാരിച്ചുപൊയി-അതിന്നിമിത്തംയെശുഅവരെശാസിച്ചുഅ
ല്പവിശ്വാസികളെ(മത)കണ്ണുംചെവിയുംഹൃദയവുംഉണ്ടായിട്ടുംകാഴ്ചയും
കെൾവിയുംഉണൎച്ചയുംഇല്ലാത്തവരാകുന്നുവൊ(മാ)എന്നുചൊല്ലിര
ണ്ടുവട്ടംജനസംഘങ്ങളെഭക്ഷിപ്പിച്ചവിവരംചൊദിച്ചു൧അപ്പത്താൽ
൧൦൦൦ജനങ്ങൾ്ക്ക്തൃപ്തിവരുത്തിയശെഷം൨കാൽകൊട്ടനിറയകഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/162&oldid=189933" എന്ന താളിൽനിന്ന് ശേഖരിച്ചത്