ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

ന്റെസമയംവന്നില്ലഎന്നുപറഞ്ഞുയാത്രക്കാരൊടുചെരാതെസഹൊദര
ന്മാരെയും(ശിഷ്യരെയും യൊ.൯,൨)നഗരത്തിലെക്കഅയച്ചുതാൻഗലീല
യിൽപാൎത്തുവഴിക്കൽആളുകൾചുരുങ്ങിയപ്പൊൾയഹൂദയിലെക്കപ്രയാ
ണമാകയുംചെയ്തു-

കൂടാരപ്പെരുനാൾആ൨൯ആമതിൽ അ ക്ത.൧൨ തന്നെതുടങ്ങി.
അതുമരുഭൂമിയിലെകടപ്പിനെയുംഅതിശയമായനീരുറവുദാനത്തെയും
ഓൎക്കെണ്ടതിന്നുസ്ഥാപിച്ചതു(൩മൊ.൨൩,൪൩)-അതുകൊണ്ടു൮ദിവസംഇ
ലക്കുടിഞ്ഞിലിൽപാൎക്കുംമുന്തിരിങ്ങാക്കൊയ്ത്തിൻസന്തൊഷംകൊണ്ടാടുംഉഷസ്സു
തൊറുംഒർആചാൎയ്യൻശിലൊഹയിൽനിന്നുവെള്ളംപൊൻപാത്രത്തി
ൽകൊരികൊണ്ടുവന്നുവാദ്യഘൊഷങ്ങളുംഹല്ലലൂയഗാനവുംമുഴ
ങ്ങെബലിപീഠത്തിന്മെൽഒഴിക്കും-അതുസംവത്സരത്തിലെമഴെക്കുംആത്മ
ദാനത്തിന്നും(യശ.൧൨,൩)സ്തുതിക്കായിട്ടുതന്നെ-യഹൊവമരുഭൂമിയിൽ
കൊടുത്തവെളിച്ചത്തിന്നുംഒർഓൎമ്മെക്കായിപ്രാകാശത്തിൽ൨വലിയപൊൻ
വിളക്കുതണ്ടുംനിറുത്തിനഗരത്തിൽഎങ്ങുംകാണ്മാൻതക്കവണ്ണംജ്വലി
പ്പിച്ചുചുറ്റുംനൃത്തംവെച്ചുആനന്ദിക്കും-

എങ്കിലുംആവൎഷത്തെസന്തൊഷംവലിയതല്ല-സ്നെഹിതരും
ശത്രക്കളുംയെശുവെഅന്വെഷിച്ചുകാണായ്കയാൽപലതുംവിചാരിച്ചുപറഞ്ഞു
ഛിദ്രിച്ചുപൊയി-ഉടനെഉത്സവത്തിന്റെനാലാംദിവസംയെശുദെവാലയ
ത്തിന്റെപ്രാകാരത്തിൽഎഴുനീറ്റുപദെശിച്ചുതുടങ്ങി-അപ്പൊൾഇവൻറ
ബ്ബികൾ‌്ക്കുശിഷ്യനല്ലാഞ്ഞിട്ടുംവിദ്വാനായ്തഎങ്ങിനെഎന്നുചൊദിച്ചാറെ
യെശുതന്റെഉപദെശംസ്വയകൃതമല്ലഅയച്ചവനിൽനിന്നുആകുന്നുഎന്നും
താന്താൻഅറിയു നദെവെഷ്ടത്തെമാത്രംചെയ്വാൻമനസ്സുണ്ടെങ്കിൽൟ
ഉപദെശത്തിന്റെദിവ്യത്വംബൊധിക്കുംഎന്നുംതനിക്കല്ലതന്നെഅയ
ച്ചവന്റെസാന്നിദ്ധ്യംമാത്രംഅന്വെഷിക്കുന്നവൻസാക്ഷാൽസത്യവാൻ
എന്നുംപറകയാൽ-ഹൃദയത്തിന്റെഎകാഗ്രനിൎമ്മലതയെഉപദെശശു
ദ്ധിക്കുംപെദെശശുദ്ധിയെഗുരുസ്ഥാനത്തിന്നുംആധാരംആക്കി-നിങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/171&oldid=189952" എന്ന താളിൽനിന്ന് ശേഖരിച്ചത്