ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮

ൾമുതലായവൎക്കഅതിലെഅംശംഎത്തിച്ചാൽഇവിടെഅല്ലനീതിമാ
ന്മാരുടെഉയിൎപ്പിങ്കൽവെണ്ടുവൊളംപകരംലഭിക്കും(൧൨.൧൪)–൩.,മശീ
ഹരാജ്യത്തിൽഭക്ഷണത്തിന്നിരിക്കുന്നവൻധന്യൻഎന്ന്ഒരുത്തൻപ
റഞ്ഞപ്പൊൾ–നിങ്ങൾവാഴ്ത്തിയാൽപൊരാപ്രവെശിക്കെണംഅല്ലാഞ്ഞാ
ൽനിങ്ങൾക്ക്തന്നെഛെദംഎന്നുവലിയവിരുന്നിന്റെഉപമയാൽകാ
ട്ടിയതു(ഭാ.൫൮).

അനന്തരംയെശുതന്റെആശ്രീതന്മാരൊടുകൂടഗലീലയിൽനി
ന്നുപുറപ്പെടുവാൻഅതിൎക്കടുക്കുമ്പൊൾ(മത.൧൯,൧)–പുരുഷാരങ്ങൾഅ
ധികംകൂടുന്നതിനെകണ്ടുഅവരുടെമിശ്രഭാവങ്ങൾനിമിത്തംശങ്കിച്ചു
അല്പംപാറ്റുവാൻതുടങ്ങിയതിവ്വണ്ണം–ഒരുത്തൻഎന്റെഅടുക്കൽവ
രികിൽഅമ്മയഛ്ശന്മാർഭാൎയ്യാപുത്രന്മാർഉടപ്പിറന്നവർഎന്നതല്ലാതെസ്വ
പ്രാണനെയുംദ്വെഷിക്കാഞ്ഞാൽഎന്റെശിഷ്യനാവാൻകഴികയില്ലഎ
ന്നുപറഞ്ഞതു(മത.൧൦,൩൨)മുമ്പെത്തവാക്കിനെക്കാളുംകഠിനംതന്നെ–ക
ൎത്താവെആവകയിലുംഅധികംസ്നെഹിച്ചാലുംപൊരാത്തവന്റെസ്നെഹ
ത്തൊട്‌വിരൊധിക്കുന്നസ്നെഹത്തെമുറ്റുംദ്വെഷിപ്പാനുംബലികഴിപ്പാനുംപ
റിക്കെണംഎന്നാലെക്രൂശഎടുക്കെണ്ടുന്നശിഷ്യധൎമ്മത്തിന്നുനിവൃത്തിഉ
ള്ളു—

ആയ്ത്എല്പാൻഒരുങ്ങിഇരിക്കുന്നുവൊഎന്നുതന്നെത്താൻപരീ
ക്ഷിക്കെആവു അതിന്ന്൨ഉപമകളാൽവഴികാണിച്ചിരിക്കുന്നു–ഒരു
ഗൊപുരമൊഎഴുനിലമാളികയൊഎടുപ്പിക്കുന്നവൻപണിതീൎപ്പാൻവകഉ
ണ്ടൊഎന്നറിവാൻചെലവ്കണക്കനൊക്കുന്നുവല്ലൊഅതുചെയ്യാതെ‌വെ
റുതെതറകെട്ടീട്ടാൽപരിഹാസമെവരും–പ്രാപ്തിഅധികംഉള്ളൊരുരാ
ജാവുംപടകൂടുമുമ്പെഅധികംആളുകളൊട്എല്പാൻആവതുണ്ടൊഎ
ന്നുവിചാരിച്ചുസംശയംതൊന്നുമ്പൊഴെക്ക്തല്ക്കാലത്തെക്കുശരണംഅ
പെക്ഷിക്കുമല്ലൊ—ആകയാൽയെശുവിൻശിഷ്യന്മാൎക്കവലിയപണി
തീൎപ്പാനുംഘൊരയുദ്ധംഎല്പാനുംഉണ്ടെന്നറിഞ്ഞാൽതാൻത‌ന്റെഉള്ളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/186&oldid=189984" എന്ന താളിൽനിന്ന് ശേഖരിച്ചത്