ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮

ഞാൻശുദ്ധിവരുത്തുവാനായിവെൎത്തിരിക്കെണ്ടതല്ലെവിവാഹത്തിലും
കൂറ്റുപണിയിലുംഗുണദൊഷങ്ങളുടെകലൎച്ചവിടുകയില്ല-കൎത്താവ്താ
ൻവന്നുവകതിരിപ്പൊളംതാന്താന്റെഉള്ളത്തിൽദെവരാജ്യത്തി
ന്റെവളൎച്ചെക്കായിശ്രമിക്കെആവു(മറ്റചിലവാക്കുകൾമത.൨൪ആമ
തിൽചെൎത്തുകാണും)–

എന്നുകെട്ടാറെഇസ്രയെലിലുംഇപ്രകാരമുള്ളവെൎത്തിരിപ്ആ
വശ്യമാകുമൊഎന്നുശിഷ്യർസംശയിച്ചുഎവിടെഎന്നുചൊദിച്ച
പ്പൊൾശവംഉള്ളെടംകഴുകൂടുംഎന്നുകൎത്താവ്ചൊല്ലിദൊഷത്തിന്നുപ
ഴുപ്പുംതികവുംവന്നവരിൽന്യായവിധിതുടങ്ങുംഎന്നുസൂചിപ്പിച്ചു-

ഇപ്രകാരംഭാവികാലത്തുവിധവയെപൊലെവലഞ്ഞുപൊ
കുന്നസഭെക്ക്ഇടവിടാത്തപ്രാൎത്ഥനഅത്യാവശ്യംഇപ്പൊൾനീതി
കെട്ടന്യായാധിപതിയായിതൊന്നുന്നവൻഒടുവിൽവിശ്വസിച്ചുകൂടാതെ
വെഗതയിൽരക്ഷാകൎമ്മത്തെനിവൃത്തിക്കും-(ഭ.൬൧)

എങ്കിലുംകാണാതെവിശ്വസിക്കുന്നഭാവംതന്റെസഭക്കാരി
ലുംദുൎല്ലഭംഅത്രെഎന്നുവീൎത്തുപറഞ്ഞു-

പിന്നെപറീശർമാത്രമല്ലതന്റെഒന്നിച്ചുനടക്കുന്നവർചിലരും
മറ്റുള്ളവരെഅപമാനിച്ചുതങ്ങളെത്തന്നെനല്ലവർഎന്നുവിചാരിച്ച
പ്പൊൾകൎത്താവ്താഴ്മയെഉപദെശിച്ചതുപറീശൻചുങ്കക്കാരൻഎന്നവ
രുടെപ്രാൎത്ഥനാകഥയാൽതന്നെ(ഭാ.൬൦)-അതുയരുശലെമിലെദെവാ
ലയത്തെക്ക്യാത്രയാകുന്നസമയംതന്റെഅനുഗാമികൾ്ക്കുഎത്രയും
പത്ഥ്യമായഉപദെശമത്രെ-

൨൧.,പ്രതിഷ്ഠപെരുനാളിൽയെരുശലെമിൽചൊ
ല്ലിയതു-(യൊ.൧൦,൨൨-൪൦)

പണ്ടുമക്കാബ്യനായയഹൂദയവനസുറിയാണികളെയുംജയിച്ചുദെവാ
ലയത്തിൽകയറി൩വൎഷത്തൊളംനടന്നബിംബാരാധനയെമുടിച്ചുബ
ലിപീഠംപുതുതാക്കിയതിന്റെഓൎമ്മെക്കായിട്ടു(ക്രി.മു.൧൬൪.കിസ്ലെവ്‌

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/196&oldid=190004" എന്ന താളിൽനിന്ന് ശേഖരിച്ചത്