ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨

സംഭവിക്കുന്നു-എന്നതിൽപിന്നെവീട്ടിലെത്തിയപ്പൊൾശിഷ്യന്മാർ
അതിന്നിമിത്തംചൊദിച്ചുവിവാഹന്യായംഇങ്ങിനെആയാൽകെട്ടാതെ
ഇരിക്കനല്ലൂഎന്നുപറഞ്ഞപ്പൊൾ-യെശുപറഞ്ഞുദെവവരത്താൽഅല്ലാ
തെവിവാഹന്യായത്തെഗ്രഹിക്കുമാറില്ല-വിവാഹംഇല്ലാതെകഴിപ്പാൻമൂ
ന്നുവഴിഉണ്ടു-ചിലരുടെജനനകാലത്തുംദെഹിദെഹങ്ങളുടെഅവസ്ഥാ
വിശെഷത്താൽമുടക്കംവരുന്നു.മറ്റെചിലൎക്ക്കെട്ടുവാൻസംഗതിവ
രാത്തതുമാനുഷനിഷേധത്താൽതന്നെ-പിന്നെയുംചിലർദെവരാജ്യം
നിമിത്തംവിവാഹംഇല്ലാതെഇരിക്കുന്നു-(ഭാൎയ്യഉള്ളവർഎങ്കിലുംരാ
ജ്യത്തിന്റെയുദ്ധയാത്രാകഷ്ടങ്ങൾനിമിത്തംഇല്ലാത്തവരായിനടക്കുന്ന
വർൟമൂന്നാംപക്ഷത്തിൽകൂടും-൧കൊ.൭,൨൯)-ആകയാൽദെവ
രാജ്യത്തിലുള്ളവൎക്കവിവാഹംശുദ്ധമാകെണ്ടതിന്നുഒരുപ്രകാരത്തിലു
ള്ളസന്യാസവുംഷണ്ഡത്വവുംആവശ്യംതന്നെ(മത)

അക്കാലം(മത)ചിലർചെറുകുട്ടികളെകൊണ്ടുവന്നുകൎത്താവ്
പരായ്യയെവിടുമ്മുമ്പെഅവരെതൊട്ടും(ലൂ)കൈവെച്ചുംപ്രാൎത്ഥിപ്പാൻ
അപെക്ഷിച്ചു-ഇതിനാൽഗംഭീരസംഭാഷണത്തിന്നുകുറവവരുംഎന്നു
പെടിച്ചൊശിശുക്കൾക്കഅനുഗ്രഹംആവശ്യംഅല്ലഎന്നുവെച്ചൊ
യെശുവിന്റെശിഷ്യന്മാർമനസ്സിൽവിചാരിച്ചുആയതിനെവില
ക്കിഭയപ്പെടുത്തുവാൻതുടങ്ങി-കൎത്താവൊഎന്റെഅടുക്കൽവരു
വാൻശിശുക്കളെവിരൊധിക്കാതെവിടുവിൻഇപ്രകാരമുള്ളവൎക്ക
ല്ലൊസ്വൎഗ്ഗരാജ്യംആകുന്നു.ദെവരാജ്യത്തെകുട്ടിയെപൊലെഏറ്റു
കൊള്ളാത്തവൻഅതിൽകടക്കയില്ലസത്യം(മാ.ലൂ)-എന്നുചൊല്ലിഅ
വരെഅണച്ചുകൊണ്ടുകൈകൾഅൎപ്പിച്ചുആശീൎവ്വദിക്കയുംചെ
യ്തു–(മാ)–

പിന്നെയാത്രആയപ്പൊൾ(മത.മാ)വയസ്സകുറഞ്ഞഒരുപള്ളി
പ്രമാണിഅനുരാഗംഭാവിച്ചുവഴിയിൽനെരിട്ടുമുട്ടുകത്തിനല്ലഗുരുവാ
യുള്ളൊവെഞാൻനിത്യജീവനെസമ്പാദിപ്പാൻഎന്തുനന്മചെയ്യെണ്ടു
25

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/200&oldid=190011" എന്ന താളിൽനിന്ന് ശേഖരിച്ചത്