ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൫

൨൩., ലാജരുടെപുനരുത്ഥാപനം (യൊ ൧൧, ൧-
൪൪)

യരുശലെമിന്നരികിൽബെത്ഥന്യ(ബെത്ഥീനി-ൟത്തപ്പുറം)എന്ന
ഒർഊർഉണ്ടു-അവിടെ൨സഹൊദരിമാർലാജരുടെവ്യാധിനിമിത്തം
ക്ലെശിച്ചുപരായ്യയിൽആൾഅയച്ചുകൎത്താവെഅറിയിച്ചു-അവനും
ഇതുമരണത്തിന്നല്ലദൈവപുത്രന്നുമഹത്വംവരുത്തുവാനുള്ളവ്യാ
ധിഅത്രെഎന്ന്ഉടനെകല്പിച്ചുദൂതനുംശിഷ്യൎക്കുംആശ്വാസംവരുത്തി
യശെഷം-നന്നസ്നെഹിച്ചിട്ടുംഅന്നുതന്നെമരണംഎന്നറിഞ്ഞിട്ടും
ഉടനെപുറപ്പെടാതെപരായ്യയിലുള്ളവെലയെതീൎപ്പാൻപിന്നെയും
൨ദിവസംപാൎത്തുപിന്നെയഹൂദെക്ക്പൊവാൻനിശ്ചയിക്കയുംചെയ്തു-
ദൂരത്തുനിന്നുഅത്ഭുതംചെയ്തുസൌഖ്യംവരുത്തെണംഎന്നുശിഷർ
നിരൂപിച്ചതാകകൊണ്ടുംയഹൂദയിലെശത്രുസംഘത്തെകുറിച്ചുപെ
ടിക്കകൊണ്ടുംവിരൊധംപറഞ്ഞപ്പൊൾ-തന്റെആയുസ്സാകുന്നപ
കൽ൩൦നാഴികതീരുവൊളംകല്പിച്ചവെലയെചെയ്തുപൊരെണം
ദൈവംവിളിക്കാതെയുംപ്രസാദിക്കാതെയുംഉള്ളതിൽആരെങ്കിലുംന
ടന്നാൽഅതുരാത്രിസഞ്ചാരമത്രെഅതിനാൽഇടറിവീണുപൊകെ
ഉള്ളുദൈവംഅവന്നുസൂൎയ്യനായിവിളങ്ങുകയുംഇല്ലവിശെഷാൽ
ശിഷ്യന്മാൎക്കതാൻപകലൊനായിവിളങ്ങുകയാൽതന്നെആശ്രയിച്ചു
നടക്കുന്നെടത്തൊളംഅവർഇടറുകയില്ലഎന്നുപദെശിച്ചുപിന്നെസഖി
ഉറങ്ങുന്നുഅവനെഉണൎത്തുവാൻപൊകുന്നുണ്ടുഎന്നുപറഞ്ഞപ്പൊൾ
ദീനംശമിക്കുന്നനിദ്രയായിരിക്കുംപിന്നെയാത്രവെണ്ടാഅല്ലൊഎ
ന്ന്അവർചൊല്ലിയശെഷംയെശുസ്പഷ്ടമായിപറഞ്ഞു-ലാജർമരി
ച്ചുഞാൻഅപ്പൊൾകൂടാഞ്ഞത് സന്തൊഷമത്രെനിങ്ങൾ‌്ക്കവിശ്വാസം
വൎദ്ധിപ്പാൻഇതുവെണ്ടുന്നവഴിയല്ലൊ-എന്നുകെട്ടപ്പൊൾതൊമാവി
ഷാദിച്ചുയെശുവിന്റെമരണത്തെയുംഊഹിച്ചുദുഃഖപ്പെട്ടിട്ടുംകൂടമരി
പ്പാനുംഒരുമ്പെട്ടു-മറ്റശിഷ്യരുംദുഃഖിച്ചുനടന്നു-ബെത്ഥന്യയിൽഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/203&oldid=190017" എന്ന താളിൽനിന്ന് ശേഖരിച്ചത്