ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൬

ത്തിയനാൾകുഴിച്ചിട്ടത്൪ദിവസം ആയിഎന്നുകെൾ്ക്കയുംചെയ്തു–

സഹൊദരിമാർലാജരുടെമരണശെഷവുംആശകളയാതെ
ഇരുന്നപ്രകാരംമൎത്തയുടെവചനത്താൽതൊന്നുന്നു-ശവത്തെഅഭി
ഷെകംചെയ്വാൻമറിയപക്ഷെമൂല്യതൈലംവാങ്ങിയതുകഴിക്കാതെ
പിന്നെയുംപിന്നെയുംകരുതിവെച്ചുകൎത്താവിൻവരവ്കാത്തിരുന്നു
ആഊരിന്നുംയരുശലെമിനും-൨നാഴികദൂരംമാത്രമാകയാൽനഗര
ക്കാർപലരുംവന്നുഖെദംശമിപ്പിക്കെണ്ടതിന്നുംപക്ഷെയെശുവരാ
ഞ്ഞതെആക്ഷെപിച്ചുകുഡുംബക്കാരെപുരാണാചാരത്തിൽതിരി
കെആക്കെണ്ടതിന്നുംശ്രമിച്ചുകൊണ്ടിരുന്നു-യെശുഎത്തിയപ്പൊൾ
ഊരുംവീടുംപ്രവെശിക്കാതെഗുഹാസമീപത്തുപാൎത്തിരിക്കുന്നവൎത്തമാ
നംമൎത്തഅറിഞ്ഞഉടനെ-സഹൊദരിയെബദ്ധപ്പാടുനിമിത്തംഗ്രഹി
പ്പിക്കാതെവിരഞ്ഞുചെന്നുകണ്ടുകൎത്താവെനീകൂടെഇരുന്നുഎങ്കി
ൽസഹൊദരൻമരിക്കഇല്ലയായിരുന്നു-ഇപ്പൊഴുംനീഎന്തുചൊദി
ച്ചാലുംദൈവംതരുംഎന്നുപറഞ്ഞപ്പൊൾയെശുഉയിൎപ്പിന്റെനി
ശ്ചയംചൊന്നാറെയുംഅവൾദൂരെഭാവിഎന്നുവിചാരിച്ചു.അതു
കൊണ്ടുകൎത്താവ്താൻപുനരുത്ഥാനവുംജീവനുംആകുന്നുഎന്നുംത
ന്നെവിശ്വസിച്ചുമരിച്ചതിൽപിന്നെയുംജീവിക്കുംജീവിക്കുന്നവിശ്വാ
സികൾമരണത്തിൽമുഴകയില്ലഎന്നുംചൊല്ലിമശീഹവിശ്വാസത്തെ
പുതുതായിജ്വലിപ്പിച്ചപ്പൊൾഅവൾഒടിസഹൊദരിയെവിളിച്ചു
ഗൂഢമായിഅറിയിക്കയുംചെയ്തു–

മറിയയുംയഹൂദരുടെആശ്വാസവാക്കുകളിൽസഞ്ജിക്കാതെ
എഴുനീറ്റുചെന്നുയെശുവൊട്സഹൊദരിയുടെവാക്കുകളെആവൎത്തി
ച്ചുപറഞ്ഞുപൊട്ടിക്കരഞ്ഞപ്പൊൾ-പിഞ്ചെന്നയഹൂദരുംചിലർകനി
വിനാലുംചിലർമൎയ്യാദപ്രകാരവുംകൂടെകരയുന്നതുകണ്ടുയെശുമാനു
ഷമായിമനസ്സുരുകികൊണ്ടുംആത്മപ്രകാരംവിലാപത്തിലെഅവിശ്വാ
സംനിമിത്തംക്രുദ്ധിച്ചുംഉള്ളിൽപതെച്ചുംകൊണ്ടുഖെദത്തെഅമൎത്തുശവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/204&oldid=190019" എന്ന താളിൽനിന്ന് ശേഖരിച്ചത്