ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൭

വെച്ചസ്ഥലത്തെചൊദിച്ചറിഞ്ഞുകണ്ണീർവാൎക്കയുംചെയ്തു-അതുസ്നെഹ
ത്താൽഎന്നുചിലൎക്കതൊന്നിയപ്പൊൾജന്മാന്ധനിൽചെയ്തഅത്ഭു
തംമറ്റവർഓൎത്തുഉദാസീനതയെആക്ഷെപിച്ചു-അതിനാൽയെശു
പിന്നെയുംമനസ്സിന്റെപതിപ്പ്അമൎത്തുകുഴിക്കൽചെന്നാറെശവത്തി
ന്നുനാറ്റംഉണ്ടാകുംഎന്നുമൎത്താവിചാരിച്ചുശങ്കിക്കയാൽ-നീവിശ്വ
സിച്ചാൽദെവതെജസ്സ്കാണുംഎന്നുള്ളവാഗ്ദത്തംഓൎപ്പിച്ചു-കല്ലി
നെനീക്കിയപ്പൊൾഅവൻപിതാവൊടുപ്രാൎത്ഥിച്ചുനീഎന്നെനിയൊ
ഗിച്ചത്ഇവർവിശ്വസിക്കെണ്ടതിന്നുഞാൻമുമ്പെചെയ്തസകലഅതി
ശയങ്ങൾ‌്ക്കുംഈഒർഅത്ഭുതംമുദ്രആക്കിതീൎക്കെണംഎന്ന്അപെക്ഷി
ച്ചു-ലാജരെപുറത്തുവാഎന്നുവിളിച്ചപ്പൊൾമരിച്ചവൻപുറപ്പെട്ടുവ
ന്നുകൎത്താവ്ശവബന്ധംഅഴിക്കയുംചെയ്തു–

{ഈവൃത്താന്തംസകലഅതിശയങ്ങളിലുംഎറ്റംവലുതായിട്ടും
മറ്റസുവിശെഷകന്മാർഎഴുതിവെക്കാത്തതിന്നുസംഗതിഎന്തെന്നാ
ൽയരുശലെമിലെപ്രമാണികൾലാജരെകൊല്ലുവാൻകൂടെവിചാരി
ച്ചതാകയാൽ(യൊ.൧൨,൧o)സഭയുടെആദികാലത്തുബെത്ഥന്യയി
ലെഅവസ്ഥയെസ്പഷ്ടമായിപറയാതെഇരുന്നുഎന്നുതൊന്നുന്നു}

൨൪.,സൻഹെദ്രീനിൽനിന്നുയെശുവെകൊല്ലുവാൻവിധി
ച്ചതു-(യൊ.൧൧,൪൭-൫൭)-

അന്നുനഗരക്കാർപലരുംയെശുവിൽവിശ്വസിച്ചുഅവന്റെസാക്ഷി
കളായിയരുശലെമിലെക്ക്മടങ്ങിചെന്നു-മറ്റചിലർഹൃദയകാഠി
ന്യംമാറാതെപറീശരെഅറിയിച്ചപ്പൊൾന്യായസംഘക്കാർകൂടിനി
രൂപിച്ചുഇനിഎന്തുവെണ്ടുഎന്നുതങ്ങളിൽആലൊചിച്ചസമയം-ഇങ്ങി
നെഅത്ഭുതങ്ങളെചെയ്തുപൊന്നാൽരൊമരുമായിപടഉണ്ടാകുംഎന്നാ
ൽഅവർവംശത്തെയുംദെവഭൂമിയെയുംനശിപ്പിക്കുംഎന്നുചിലർചൊ
ന്നപ്പൊൾ-ഹന്നാവിൻപുത്രിയെവെട്ടകയഫാധൎമ്മപ്രകാരമല്ലരൊ
മരുടെകല്പനയാൽമഹാചാൎയ്യനാകകൊണ്ടുനിഷ്കൎഷയൊടെഖണ്ഡി

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/205&oldid=190021" എന്ന താളിൽനിന്ന് ശേഖരിച്ചത്