ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൯

യായിട്ടു)ഉയൎത്തപ്പെടുമ്പൊൾഞാൻ(ഇരുവകയിലും)അവരെഎല്ലാവരെ
യുംഎങ്കലെക്കആകൎഷിക്കും(യൊ)

ഇപ്രകാരംയെശുപിതാവിൻശബ്ദത്തെവ്യാഖ്യാനിച്ചു–സ്വന്ത
മരണത്താൽപഴയനിയമത്തിന്നുസമാപ്തിയുംപുതിയതിന്നുസ്ഥാപനവും
വരുന്നതുഘൊഷിച്ചപ്പൊൾ–ജനങ്ങളിൽപിന്നെയുംചഞ്ചലഭാവംഉണ്ടാ
യി–മശീഹഎന്നുംനിലനില്ക്കെണംഎന്നുണ്ടല്ലൊ(സങ്കീ.൧൧൦,൪.ദനി.൭,
൧൪)മനുഷ്യപുത്രൻഎന്നുള്ളപെരിന്നുഅൎത്ഥംഎന്തുക്രൂശമരണത്താൽ
എന്തുഎന്നുംമറ്റുംപിറുപിറുത്തപ്പൊൾയെശുകനിവൊടെവിഷാദിച്ചു
ഇനികുറയകാലമെനിങ്ങളൊടുകൂടവെളിച്ചംഉള്ളു–വെളിച്ചംഉള്ളെടംമ
ടിയാതെനടന്നുകൊൾ്‌വിൻഇരുൾനിങ്ങളൊടുഎത്തിപൊകാതെഇരിപ്പാ
ൻതന്നെ–ഇരുളിൽനടക്കുന്നവൻലാക്കറിയാതെഭ്രമിക്കെണ്ടിവരും
വെളിച്ചംഉള്ളസമയംവെളിച്ചമക്കളായിതീരുവാൻവെളിച്ചത്തിൽവി
ശ്വസിപ്പിൻഎന്നുയെശുബുദ്ധിചൊല്ലിതന്റെമാനദിവസത്തിലെവെ
ലയെസമൎപ്പിക്കയുംചെയ്തു–(യൊ)

൫.,യെശുദെവാലയത്തിൽവാദനിമന്ത്രണശാപങ്ങളും
തീരെപൊഴിച്ചുഅതിനെവിട്ടുവിട്ടനാൾ(മത.൨൧,൧൦.൨൪,൨.
മാൎക്ക൧൧,൨൦–൧൩,൨.ലൂ.൧൯.൨൧,൬യൊഹ.൮,൧–൧൧)
(മമ)ചൊവ്വാഴ്ചരാവിലെ(ഏപ്രീൽ.൪)യെശുബെത്ഥന്യയിൽ‌നിന്നു
മടങ്ങിവരുമ്പൊൾകെഫാതുടങ്ങിയുള്ളവർ‌അത്തിമരംവെർ‌തുടങ്ങി
മുടിയൊളം‌ഉണങ്ങിനില്ക്കുന്നതുകണ്ടുനീശപിച്ചതു‌എത്രക്ഷണത്തിൽഉ
ണങ്ങി എന്നുചൊല്ലിഅതിശയിച്ചു–യെശുവുംദൈവത്തിൽ‌വിശ്വാസമു
ള്ളവരാകുവിൻ‌ഒരുത്തൻ‌ഈ‌മലയൊടു‌ഇവിടെനിന്നുനീങ്ങിസമുദ്രത്തി
ൽ‌ആയ്പൊകഎന്നുകല്പിച്ചുഒട്ടുംസംശയിക്കാതെ‌ഇതുസംഭവിക്കും‌എ
ന്നുറപ്പിച്ചാൽ‌ആകും‌നിശ്ചയം–ഒടുക്കം‌വിശ്വസിച്ചു പ്രാൎത്ഥിക്കുന്നത്‌എല്ലാം
കിട്ടുകയുംചെയ്യും–(ഇങ്ങിനെമൊറിയമലയെസൂചിപ്പിച്ചുപറഞ്ഞതി
നെശിഷ്യന്മാർപിന്നത്തെതിൽ‌അതുദെവസഭെക്കഇടൎച്ചയായിവന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/217&oldid=190044" എന്ന താളിൽനിന്ന് ശേഖരിച്ചത്