ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൩

വുദെവപുത്രത്വവുംഉള്ളവരാകയാൽവിവാഹപ്രസവമരണാദിഭെദങ്ങളി
ല്ലാത്തവരായ്വാഴും–ഈഉപദെശത്തെമൊശയുംവെളിവാക്കിഎന്നഒ
ൎമ്മഇല്ലയൊ(൨മൊ.൩,൬)-ദൈവംജീവനുള്ളവനാകകൊണ്ടുജീവനുള്ളവ
രെസൃഷ്ടിപ്പാനുംജീവനൊടെരക്ഷിപ്പാനുംപിന്നെയുംഉയിൎപ്പിപ്പാനുംശ
ക്തനാകുന്നു-അവൻതാൻനിത്യകറാർഉറപ്പിച്ചുഅബ്രഹാംയിഛ്ശാക്ക
യാക്കൊബഎന്നവരുടെദൈവംഎന്നുപറകയാൽഅവൻഅവൎക്കായും
അവർഅവന്നായുംനിത്യംജീവിച്ചിരിക്കുന്നുസ്പഷ്ടംഅത്രയുമല്ലചത്തവ
ർഎല്ലാവരുംഅവന്നായിജീവിച്ചിരിക്കുന്നു(ലൂ)എന്നുകെട്ടാറെജനങ്ങൾ
അതിശയിച്ചു(മത)വൈദികരുംഗുരൊനീനന്നായിചൊല്ലിഎന്നുസമ്മതി
ച്ചുപറഞ്ഞുചദൂക്യർചൊദിപ്പാൻതുനിയാതെപൊകയുംചെയ്തു(ലൂ)

(മ മ)ചദൂക്യരുടെപരാജയത്താൽപറീശർഒരുവിധമായിസ
ന്തൊഷിച്ചു(മാ)കൂടിവിചാരിച്ചുഅവരിൽഒരുവൈദികൻധൎമ്മവെപ്പുകളിൽ
മുഖ്യമായത്എന്തുഎന്നുചൊദിച്ചുയെശുമുമ്പെഗലീലയിൽവെച്ച്ഒരു
വൈദികനൊടുപറഞ്ഞതു(ലൂ൧൦,൨൫)പിന്നെയുംഅരുളിച്ചെയ്തു-ഇസ്ര
യെലെകെൾ‌്ക്കനിൻദൈവമായയഹോവഎകകൎത്താവാകുന്നു(മാ)അവ
നെസൎവ്വാത്മനാസകലകരണശക്തികളാലുംസ്നെഹിക്കുന്നത്ഒന്നാമതും
വലുതുംആയകല്പനതന്നെ-കൂട്ടുകാരനെനിന്നെപൊലെതന്നെസ്നെ
ഹിക്കഎന്നുള്ളരണ്ടാമതുംഅതിനൊടുസമം-ഈരണ്ടിന്നുംമെല്പെട്ടത്ഒ
ന്നുംഇല്ല(മാ)ദൈവത്തിന്റെസകലവെളിപ്പാടുകളുംഇതിൽതന്നെഅടങ്ങി
ഇരിക്കുന്നു(മത)-എന്നതുകെട്ടാറെവൈദികൻഇത് സാരവാക്കഎന്നുംസാ
ക്ഷാൽഈമൊഴിസകലബലിവെപ്പുകളിലുംവിശെഷംഎന്നുംപക്ഷപാതം
ഒഴിച്ചുബുദ്ധിയൊടെചൊല്ലിയപ്പൊൾ-നീദൈവരാജ്യത്തിന്നുദൂരസ്ഥനല്ലഎ
ന്നുയെശുപറഞ്ഞു(മാ)

(൩)പിന്നെശത്രുക്കൾമടുത്തുകൂടിനില്ക്കുമ്പൊൾതന്നെയെശുഎതി
രെഒരുവാക്കുചൊദിച്ചു-മശീഹആരുടെപുത്രൻഎന്നുകെട്ടാറെദാവിദി
ന്റെഎന്നുചൊല്ലിയപ്പൊൾപിന്നെദാവിദ്ആത്മാവിൽആയി(സങ്കീ൧൧൦)

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/221&oldid=190052" എന്ന താളിൽനിന്ന് ശേഖരിച്ചത്