ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൪

യഹോവഎന്റെറകൎത്താവൊടുഞാൻനിന്റെശത്രുക്കളെനിനക്കപാദപീ
ഠമാക്കുവൊളത്തിന്നുംനീഎൻവലത്തിരിക്കഎന്നുചൊല്ലിഅവനെതന്റെ
കൎത്താവ്എന്നുവിളിക്കുന്നത്എന്തു-അവൻദാവിദിന്നുകൎത്താവ്എന്നുവ
രികിൽപുത്രനാകുന്നത്എങ്ങിനെ-എന്നിവണ്ണംപഴയനിയമത്തിലുംഅറി
യിച്ചുകിടക്കുന്നതന്റെദിവ്യമഹത്വത്തെയുംപിതാവിൻതുണയാൽവരുന്ന
പൂൎണ്ണജയത്തെയുംസൂചിപ്പിച്ചുനാണംവരുത്തിയാറെ-ചൊദിപ്പാനുംഉത്തരം
പറവാനുംആരുംതുനിഞ്ഞില്ലജനങ്ങൾമനസ്സൊടെകെട്ടുപൊരുകയുംചെ
യ്തു(മാ)

(മത)പറീശന്മാർതൊറ്റിട്ടുംമശീഹെക്ക്അധീനരാവാൻ മനസ്സില്ലാ
തെനില്ക്കുമ്പൊൾ യെശുഎഴുധിക്കാരങ്ങളെചൊല്ലിതുടങ്ങിയതുഇവ്വണ്ണം

മൊശയുടെആസനത്തിൽവൈദികരുംപറീശന്മാരുംഇരുന്നുകൊ
ൾ്കയാൽഅവർപാരമ്പൎയ്യമായിവെക്കുന്നതു(ദെവാജ്ഞയൊടുവിപരീതമ
ല്ലെങ്കിൽ)പ്രമാണിച്ചുചെയ്വിൻ-അവരുടെക്രിയകളിൻപ്രകാരമൊചെ
യ്യരുതെഅവർപറയുന്നതുചെയ്യാത്തതുതാനും-അത്എങ്ങിനെഎന്നാൽ
൧.,അവർകനത്തചുമടുകളെകെട്ടിചുമത്തുന്നുതങ്ങൾഒരുവിരൽകൊണ്ടു
പൊലുംഇളക്കുന്നില്ല-ദെവസ്നെഹംമനുഷ്യസെവമുതലായകല്പനാസാരം
അവരുടെവിചാരത്തിലുംഇല്ല-൨.,കാണപ്പെടുവാൻഅത്രെഓരൊരൊപു
ണ്യകൎമ്മംപൊലെകാട്ടുന്നു-അതിന്നായിനെറ്റിപ്പട്ടം(൫മൊ.൬,൮)തൊ
ങ്കൽ(൪മൊ.൧൫,൩൮)മുതലായകല്പനാസാധനങ്ങളെവിസ്താരത്തിൽതീ
ൎത്തുപെരുമാറിനടക്കുന്നു-൩.,അവരുടെആഗ്രഹമൊവിരുന്നിലുംപള്ളിയി
ലുംഒന്നാംആസനംഅങ്ങാടിയിൽതൊഴുകറബ്ബിഎന്നസല്ക്കാരംമുതലാ
യതത്രെ-ഇപ്രകാരമുള്ളവരെസൂക്ഷിപ്പിൻ(മാ.ലൂ)പുതിയനിയമത്തിൽ
റബ്ബി(ഗുരു)എന്നനാമത്തെഎടുക്കരുതു-നിങ്ങൾഅന്യൊന്യംസഹോദ
രരാകുന്നുവല്ലൊ-ഒരുത്തനെയുംഭൂമിയിൽപിതാവ്(പാപ്പാ)എന്നുവിളി
ക്കരുത് സ്വൎഗ്ഗസ്ഥനെപിതാവായുള്ളു-സഭാനായകന്മാർഎന്നപെരുംഅ
രുത് മശീഹഅത്രെസഭയെനടത്തുന്നവൻ-നിങ്ങളിൽഅതിമഹാൻശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/222&oldid=190054" എന്ന താളിൽനിന്ന് ശേഖരിച്ചത്