ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬

താകയാൽദനിയെൽ(൯,൨൭)പറഞ്ഞപ്രകാരം(മമ)രൊമസൈന്യങ്ങളു
ടെകഴുക്കൊടികൾ(ലൂ)പരിശുദ്ധപട്ടണത്തെവളഞ്ഞുനില്ക്കുന്നതുകാണു
മ്പൊൾമൂലനാശംഅടുത്തതുബൊധിച്ചുഒട്ടുംതാമസിയാതെയഹൂദയെവി
ട്ടു(പരായ)മലകളിൽഒടെണം-*,മൊശയുടെശിക്ഷാവാചകങ്ങൾ
മുതൽമലാക്യയുടെശാപംവരെഎഴുതികിടക്കുന്നതുഎല്ലാംനിവൃത്തിയാ
കുന്നപ്രതികാരദിവസങ്ങൾഇവതന്നെ(ലൂ)-ആകയാൽഗൎഭിണികൾ്ക്കു
മുലകുടിപ്പിക്കുന്നവൎക്കുംഹാകഷ്ടംഹിമകാലത്തും(മമ)യഹൂദരുടെഈ
ൎഷ്യഅധികംജ്വലിക്കുന്നശബ്ബത്തിലും(മത)ആഒട്ടംസംഭവിക്കാതിരി
പ്പാൻപ്രാൎത്ഥിപ്പിൻ-മുമ്പെഉണ്ടാകാതെയുംമെലാൽഒരിക്കലുംവരാ
തെയുംഉള്ളകൊപവുംക്ലെശവുംഈജാതിയിൽപറ്റും-അവർവാളാൽപട്ടുംബ
ദ്ധരായിസകലജാതികളിലുംചിതറിഉഴന്നുംപൊകുംജാതികളുടെസമയ
ങ്ങൾതികവൊളത്തെക്കയരുശലെംഅന്യരാൽചവിട്ടപ്പെടുകയുംചെയ്യും
(ലൂ)-സൂക്ഷ്മന്യായപ്രകാരംൟവിധിസൎവ്വലൊകത്തുംപറ്റെണ്ടതായി
രുന്നു(പുറത്തുള്ളവരുംയഹൂദരെപൊലെമശീഹയെതള്ളിയല്ലൊ)എങ്കി
ലുംസകലജാതികളിൽനിന്നുംതെരിഞ്ഞെടുത്തവർഉണ്ടല്ലൊഅവരു
ടെരക്ഷയെവിചാരിച്ചുകൎത്താവ്ആശിക്ഷാദിനങ്ങളെചുരുക്കും.ഇവ്വണ്ണം
ന്യായവിധിപതുക്കെനടക്കുന്നകാലത്തിൽലൊകത്തിന്നുഒരുയരുശ
ലെമുംസഭെക്കമൂലസ്ഥാനവുംഇല്ലായ്കയാൽകള്ളമശീഹമാരുംപ്രവാചക
രുംഎഴനീറ്റുകഴിയുംഎങ്കിൽതെരിഞ്ഞെടുത്തവരെകൂടെവാഗ്വൈ
ഭവത്താലുംഅതിശയങ്ങളാലുംവശത്താക്കും(മമ)-നിങ്ങളൊഭ്രമിക്കാ
തെമുഞ്ചൊല്ലിയതിനെഓൎത്തുകൊൾ്വിൻ-അവർഇതാകാട്ടിലെമശീഹ(സന്യാ
സതപസ്സുകളാൽവിളങ്ങുന്നവൻ)എന്നുപ്രശംസിച്ചുകെട്ടാൽപുറപ്പെട
രുത്-ഇതാപാണ്ടിശാലഭണ്ഡാരങ്ങളിലെമശീഹ(ഐഹികത്തിൽമഹൊ
*ഇതുവായിക്കുന്നവൻകരുതിക്കൊൾ‌്കഎന്നുമമവിശെഷാൽനാ
ട്ടുകാരുടെഓൎമ്മെക്കായിഎഴുതി-ശിഷ്യന്മാർഅത്അനുസരിച്ചുനിരൊ
ധാരംഭത്തിൽയൎദ്ദനെകടന്നുവാങ്ങിപാൎക്കയുംചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/226&oldid=190062" എന്ന താളിൽനിന്ന് ശേഖരിച്ചത്